Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട് സ്‌പെഷല്‍ ക്രൈം സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമെന്ന് ആക്ഷേപം

. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായതോടെ കവര്‍ച്ച ഉള്‍പ്പെടെയുള്ള പലകേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നു. ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ കണ്ടെത്താനുമാണ് സ്‌ക്വാഡ്‌ രൂപീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 08:33 pm IST
in Kerala

ഉദുമ (കാസര്‍കോട്): ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌പെഷല്‍ ക്രൈം സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമെന്ന് ആക്ഷേപം. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായതോടെ കവര്‍ച്ച ഉള്‍പ്പെടെയുള്ള പലകേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നു. ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ കണ്ടെത്താനുമാണ് സ്‌ക്വാഡ്‌ രൂപീകരിച്ചത്. വിവിധ കേസുകളുടെ അന്വേഷണങ്ങളില്‍ മികവ് പുലര്‍ത്തുന്ന എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ സിവില്‍ഓഫീസര്‍, സിവില്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു സ്‌ക്വാഡ് രൂപീകരിച്ചിരുന്നത്.  

സ്‌ക്വാഡില്‍ അംഗങ്ങളാകുന്നവരില്‍ ഏറെയും ഇത്തരം കേസുകളില്‍ മികവ് തെളിയിച്ചവരാണ്. ജില്ലാ പോലീസ് മേധാവിയുടെയും സബ്ഡിവിഷനിലെ ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുണ്ടായിരുന്ന സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡിലെ അംഗങ്ങളില്‍ പലരും സ്ഥലം മാറി പോവുകയും വിരമിക്കുകയും ചെയ്തതോടെയാണ് സ്‌ക്വാഡ് നിര്‍ജീവമായത്. മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും അടുത്തിടെയായി കവര്‍ച്ച നടന്നിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മീയപദവില്‍ പോലീസിന് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രധാന പ്രതിയെ ഇതുവരെ പിടികൂടാനായില്ല. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന കേസുകളില്‍ തുമ്പുണ്ടാക്കാനോ ഒരുപ്രതിയെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നമ്പര്‍പ്ലേറ്റില്ലാത്ത സ്‌കൂട്ടറിലാണ് കവര്‍ച്ചാ സംഘം എത്തുന്നത്. ഒറ്റയ്‌ക്കു നടന്നു പോകുന്ന സ്ത്രീകളുടെയും കടകളില്‍ ഉണ്ടാകുന്ന സ്ത്രീകളുടെയും മാലയാണ് പതിവായി സംഘം തട്ടിയെടുത്ത് രക്ഷപ്പെടുന്നത്.  

ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ പ്രതികളെ പിടികൂടാനാകും.  നിരീക്ഷണ ക്യാമറകള്‍ ദിവസങ്ങളോളം പരിശോധിക്കുകയും സംശയമുള്ളവരെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. നിലവില്‍ റജിസ്റ്റര്‍ ചെയ്ത കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രൈംകേസുകള്‍ അതത് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.സ്‌ക്വാഡിലേക്കായി മറ്റു സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ നിയമിച്ചാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങളെ കൂടി ബാധിക്കുകയും ചെയ്യുന്നു. സ്റ്റേഷനുകളിലെ ജോലിത്തിരിക്കിനിടെ ഒരേ കേസിന്റെ  പിന്നാലെ പോകാന്‍ പോലീസുകാര്‍ക്കു സാധിക്കുന്നില്ല. ഇത്തരം കേസുകളുടെ അന്വേഷണം ക്രൈം സ്‌ക്വാഡുകള്‍ക്കു നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.  

Tags: ഐഎസ്കേരള പോലീസ്നിര്‍മാണ പ്രവര്‍ത്തനംKasaragodcrimeSquad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.