Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീലേശ്വരം പാലായി പദ്ധതി ലക്ഷ്യം കണ്ടില്ല: ഉപ്പുവെള്ളം തന്നെ ശരണം

പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി.

Janmabhumi Online by Janmabhumi Online
May 15, 2023, 11:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

നീലേശ്വരം: ഉപ്പുവെള്ളത്തിന് പരിഹാരമായി പാലായില്‍ നടപ്പിലാക്കിയ പദ്ധതി ലക്ഷ്യം കണ്ടില്ല. പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി. നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കെ വില്ലേജ്, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ജല അതോറിറ്റിയുടെ കീഴില്‍ പ്രാരംഭ സര്‍വേ നടത്തിയതൊഴിച്ചാല്‍ മറ്റൊരു നടപടിയുമായില്ല. 2021 ഡിസംബറില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പാലായി ഷട്ടര്‍ കം ബ്രിഡ് ഉദ്ഘാടനം ചെയ്തിട്ട് ഒന്നര വര്‍ഷം കഴിയുമ്പോഴും കുടിവെള്ള പദ്ധതി ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.കാര്യങ്കോട് പുഴയില്‍ വേലിയേറ്റ സമയത്ത് പാലായിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോടികള്‍ ചെലവിട്ട് പാലവും തടയണയും നിര്‍മ്മിച്ചിട്ട് ഇപ്പോഴും ഉപ്പുവെള്ളം കയറുന്നു.ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള തടയണയില്‍ ചോര്‍ച്ചയുണ്ടായതാണ് ഇതിന്റെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ്, ആധുനിക രീതിയിലുള്ള ടൂറിസം പദ്ധതികള്‍ എന്നിവ യാഥാര്‍ഥ്യമാക്കി ടൂറിസം പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വകാര്യ മേഖലയിലെ ചെറിയൊരു കയാക്കിങ്ങ് മാത്രമാണ് ഇവിടെയുള്ളത്. തേജസ്വിനി പുഴയില്‍ വേലിയേറ്റ സമയത്ത് പാലായി മുതല്‍ മുകളിലോട്ട് 18 കിലോമീറ്റര്‍ വരെ ഉപ്പു കലര്‍ന്ന് കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 1866 ഹെക്ടറോളം കൃഷിഭൂമിക്ക് ഇത് പ്രതികൂലമാകു കയും നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയപ്പോള്‍ ഇതിന് പ്രതിവിധിയും ഒപ്പം കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്ലൊരു പാലം കിട്ടി യെന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Neeleswaramkasargod
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

Kerala

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

Kerala

കാസർകോട് കാണാതായ15കാരിയും 42 വയസുകാരനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനടുത്തുള്ള ഗ്രൗണ്ടിന് സമീപം

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies