Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി; 142 കോടിക്ക് നടപ്പാക്കി അഹമ്മദാബാദ് നഗരസഭ

1980 മുതല്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരുന്ന ഈ സ്ഥലത്തിന് 2200 കോടിയോളം രൂപ വിലയുണ്ടാകും

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
May 4, 2023, 05:41 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്:   ബ്രഹ്മപുരം മാലിന്യ നിര്‍മ്മാമര്‍ജ്ജന പദ്ധതി സ്വാകാര്യകമ്പനിക്കു നല്‍കിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൊച്ചി നഗരസഭക്ക്‌ അഹമ്മദാബാദ് നഗരസഭയെ മാതൃകയാക്കാം. സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ പദ്ധതി അഹമ്മദാബാദ് നഗരസഭ  142 കോടിക്കാണ് നടപ്പാക്കുന്നത്. അഴിമതിയില്ല, കടബാധ്യതയുമില്ല.മാലിന്യ മലയ്‌ക്ക്  തീ പിടിച്ചിട്ടില്ല. ദുര്‍ഗന്ധവും ഇല്ല.

1980 മുതലുള്ള മാലിന്യമാണ് വളരെ വ്യക്തമായി തരതിക്കുന്നത്. ഇത് രാജ്യത്തിലെ മറ്റ് വേസ്റ്റ് മാനേജമെന്റ് പ്ലാന്റുകള്‍ക്ക് തന്നെ മാതൃകയാണ്. കേരളം ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളിലെ വിവിധ പ്ലാന്റുകള്‍ സ്വകാര്യ കമ്പനികള്‍ കരാര്‍ നല്‍ക്കുമ്പോളാണ് അഹമ്മാബാദ് നഗരസഭ സ്വന്തമായി ഇത് നടപ്പിലാക്കുന്നത്.

അഹമ്മദാബാദിലെ ഭീമാകാരമായ മാലിന്യക്കൂമ്പാരം മൗണ്ട് പിരാന എന്ന അപരനാമത്തില്‍, നഗരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ച എല്ലാ പിഴവുകളുടെയും സാക്ഷ്യമായിരുന്നു. 55 മീറ്റര്‍ ഉയരമുള്ള മാലിന്യമല വര്‍ഷം മുഴുവനും ഉയര്‍ത്തുന്ന ദുര്‍ഗന്ധം നഗരത്തിന്റെ പേരിന് കളങ്കമായിരുന്നു.

ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ അടയാളമാണ് ഇന്നീ പ്രദേശം. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പിരാന വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കി. ഒരു കോടി ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതി നടപ്പിലാക്കി.  

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരാന മാലിന്യ പര്‍വതം പൊളിച്ചുമാറ്റാനുള്ള ദൗത്യം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദിവസവും പ്രതിദിനം 300 ടണ്‍ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ചരലും പ്ലാസ്റ്റിക്കും ഫോസിലൈസ് ചെയ്ത മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു.

ജില്ലയിലെ വിശലമായ ഒരു പ്രദേശത്താണ് സ്ഥിതിചെയ്യുന്ന ഈ പ്ലാന്റില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി മൂന്നു ഘട്ടമായിയാണ് മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പ്ലസ്റ്റിക്കും മണ്ണും നീക്കം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന മണ്ണ ദേശീയ പാത വികസനത്തിന് ഉപയോഗിക്കുന്നു.  സമാനമായി ലഭിക്കുന്ന പ്ലാസ്റ്റിക്ക് സുചീകരണത്തിന് ശേഷം സംസ്ഥാനത്തെ സിമ്മന്റ് കമ്പനികള്‍ക്കും നല്‍കും. രാവും പകലുമായി പ്രവര്‍ത്തിക്കുന്ന എട്ടു പ്ലാന്റുകളാണ് നഗരസഭ പരിധിയിലുള്ളത്. ദിവസേനയുള്ള മാലിന്യങ്ങളും ഇതിനൊപ്പം സംസ്‌കരിക്കപെടുന്നു. ബ്രഹ്മപുരം പോലുള്ള സ്ഥങ്ങള്‍ക്കും ഇത് മാതൃകയാണ്.

ഇപ്പോള്‍, മാലിന്യം വേര്‍തിരിക്കാനുള്ള ട്രോമല്‍ യന്ത്രം ഒരു ദിവസം 300 ടണ്‍ മാലിന്യം വേര്‍തിരിക്കുന്നു, എന്നാല്‍ അത്തരം നൂറു കണക്കിന് യന്ത്രങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയ മാലിന്യ മലയാണെങ്കിലും ഇവിടെയെത്തിയാല്‍ ദുര്‍ഗന്ധമോ പൊട്ടിയൊഴുകലോ ഒന്നുമില്ലന്നതാണ് പ്രത്യേകത. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ മാലിന്യമേ ഉണ്ടാകില്ല. അങ്ങിനെ വരുമ്പോള്‍ 1980 മുതല്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരുന്ന ഈ സ്ഥലത്തിന് 2200 കോടിയോളം രൂപ വിലയുണ്ടാകും. 

115 ലക്ഷം കോടി മെട്രിക് ടണ്‍ വേസ്റ്റാണ് ഈ പ്ലാന്റില്‍ മാത്രം നിര്‍മ്മാജനം ചെയ്യുന്നതെന്ന് അഹമ്മാബാദ് മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി ഡയറക്ടര്‍ ഹര്‍ഷത് സോളങ്കി പറഞ്ഞു. സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി 2018 ആരംഭിച്ച ഈ പ്രക്രിയയില്‍ ലഗസി മാലിന്യം പോലും സംസ്‌കരിക്കപെടുന്നുവെന്നും അദേഹം വ്യക്തമാക്കി.

Tags: Brahmapuram Waste Managementമാലിന്യനിര്‍മ്മാര്‍ജ്ജനംWaste
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയിറച്ചി മാലിന്യം വാഹനത്തില്‍ നിന്നും റോഡില്‍; പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍

Thiruvananthapuram

തമിഴ്‌നാട് തടുത്തു; കരാര്‍ ഏജന്‍സികള്‍ മുങ്ങി, മാലിന്യനീക്കം നിലച്ചു, മൂക്കുപൊത്തി തലസ്ഥാന നഗരം

Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

Kerala

കേരളത്തില്‍ നിന്ന് മെഡിക്കല്‍ മാലിന്യം എത്തിച്ച ലോറി തമിഴ്‌നാട്ടില്‍ പിടികൂടി

Kerala

കന്യാകുമാരിയിൽ മാലിന്യം തള്ളാൻ ആരും ശ്രമിക്കരുത് , കർശന നടപടിയെടുക്കും : മുന്നറിയിപ്പുമായി തമിഴ്നാട് പോലീസ്

പുതിയ വാര്‍ത്തകള്‍

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies