Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുറ്റകൃത്യത്തില്‍ ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളി എവിടെ? ചങ്ങല വലിച്ചതും ചുവന്ന ഷര്‍ട്ട് വേഗം മാറ്റാനും സഹായിച്ചത് ഈ കൂട്ടാളി?

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ ഷഹീന്‍ ബാഗില്‍ നിന്നെത്തിയ ഷാരൂഖ് സെയ്ഫിയെ സഹായിച്ച ഒരു കൂട്ടാളിയുണ്ടായിരുന്നുവെന്ന ശക്തമായ നിഗമനത്തില്‍ കേരള പൊലീസ്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല.

Janmabhumi Online by Janmabhumi Online
Apr 16, 2023, 08:36 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ ഷഹീന്‍ ബാഗില്‍ നിന്നെത്തിയ ഷാരൂഖ് സെയ്ഫിയെ സഹായിച്ച ഒരു കൂട്ടാളിയുണ്ടായിരുന്നുവെന്ന ശക്തമായ നിഗമനത്തില്‍ കേരള പൊലീസ്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല.  

തിരിച്ചറിയല്‍ പരേഡ് നടത്തുമ്പോള്‍ ഒരാള്‍ പറഞ്ഞത് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിടുമ്പോള്‍ ഷാരൂഖ് സെയ്ഫി ചുവന്ന ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നാണ്.  പൊലീസ് കണ്ടെത്തലുകളോട് ഏറെക്കുറെ അടുത്തുനില്‍ക്കുന്ന മൊഴിയാണിത്. കുറ്റകൃത്യം കഴിഞ്ഞയുടന്‍ ഷാരൂഖ് സെയ്ഫിയെ വസ്ത്രം മാറാന്‍ കൂട്ടാളി സഹായിച്ചിരിക്കാമെന്ന് പറയുന്നു. ഇത് പൊലീസിന്റെയും യാത്രക്കാരുടെയും കണ്ണുവെട്ടിച്ച് കടന്നുകളയാന്‍ ഷാരൂഖ് സെയ്ഫിയ്‌ക്ക് സഹായകരമായി.  

മാത്രമല്ല, കുറ്റകൃത്യം നടക്കുന്നതിനിടയില്‍ അപായച്ചങ്ങല വലിച്ചത് ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളിയാണെന്നും കരുതപ്പെടുന്നു. ഈ ചങ്ങല വലിച്ചതുകൊണ്ടാണ് കുറ്റകൃത്യത്തിന് ശേഷം ഷാരൂഖ് സെയ്ഫിയ്‌ക്ക് രക്ഷപ്പെടാനായത്. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അയാള്‍ പിടിക്കപ്പെടുമായിരുന്നു.  

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ് ഒഴിവാക്കി, കുളപ്പുള്ളി-ഷൊര്‍ണൂര്‍ റോഡിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും കുപ്പികളില്‍ പെട്രോള്‍ വാങ്ങിയതിനും ഷാരൂഖ് സെയ്ഫിയെ ഈ കൂട്ടാളി സഹായിച്ചിട്ടുണ്ട്. 

സെയ്ഫിയുടെ ബാഗില്‍ നിന്നും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണപ്പൊതികണ്ടെത്തിയിരുന്നു. ഇത് സ്വന്തം വീട്ടില്‍ നിന്നുള്ളതാണെന്നാണ് സെയ്ഫി പൊലീസിനോട് പറഞ്ഞതെങ്കിലും അതങ്ങിനെ അല്ലെന്ന് പൊലീസ് കരുതുന്നു. സെയ്ഫിയെ അറിയുന്ന, ഷാരൂഖ് സെയ്ഫി ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായി അറിവുള്ള മലയാളിയായ കൂട്ടാളിയാണ് ഈ ഭക്ഷണപ്പൊതി നല്‍കിയിരിക്കുന്നതെന്ന് സാഹചര്യത്തെളിവുകള്‍ പറയുന്നു.  

കോയമ്പത്തൂരിലും മാംഗളൂരുവിലും നടത്തിയ സ്ഫോടനങ്ങളൂും എലത്തൂരിലെ ട്രെയിനിലെ തീവെയ്പും തമ്മില്‍ സാമ്യമുണ്ടെന്നും പൊലീസ് കരുതുന്നു. തെലുങ്കാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ ഭീകരവാദ വിരുദ്ധ സ്ക്വാഡുകളുമായി കേരളപൊലീസ് യോജിച്ചാണ് അന്വേഷണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുമായി പ്രതിയ്‌ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

Tags: മാംഗളൂരു സ്ഫോടനംഷാരുഖ് സൈഫിterrorismകേരള പോലീസ്പോലീസ്എടിഎസ്ഭീകര വിരുദ്ധ സ്‌ക്വാഡ്കോയമ്പത്തൂല്‍ സ്ഫോടനക്കേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

India

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

India

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

World

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

India

കോൺഗ്രസ് സർക്കാർ പട്ടേലിന്റെ ഉപദേശം അവഗണിച്ചു; 1947ൽ തന്നെ ഭീകരരെ ഇല്ലാതാക്കണമായിരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies