Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍

വാവ സുരേഷിന് പാമ്പ് പിടിത്തം ഒരു ജീവിതദൗത്യമാണ്. വിഷമേറിയ പാമ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിയ്‌ക്കുന്നതും ജീവനോടെ പിടിക്കുന്ന പാമ്പിനെ പിന്നീട് അതിന്റെ യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ കൊണ്ട് വിടുകയും ചെയ്യുമ്പോഴാണ് തന്റെ ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് വിശ്വസിക്കുന്ന പാമ്പ് പിടുത്തക്കാരനാണ് വാവാ സുരേഷ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി വനംവകുപ്പും വാവ സുരേഷും തമ്മില്‍ ശീതയുദ്ധം നടക്കുകയാണ്.

Janmabhumi Online by Janmabhumi Online
Mar 31, 2023, 08:31 pm IST
in Kerala
അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)

അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പ് പിടിത്തം ഒരു ജീവിതദൗത്യമാണ്. വിഷമേറിയ പാമ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിയ്‌ക്കുന്നതും ജീവനോടെ പിടിക്കുന്ന പാമ്പിനെ പിന്നീട് അതിന്റെ യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ കൊണ്ട് വിടുകയും ചെയ്യുമ്പോഴാണ് തന്റെ ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് വിശ്വസിക്കുന്ന പാമ്പ് പിടുത്തക്കാരനാണ് വാവാ സുരേഷ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി വനംവകുപ്പും വാവ സുരേഷും തമ്മില്‍ ശീതയുദ്ധം നടക്കുകയാണ്.  

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വാവ സുരേഷിനെക്കുറിച്ച് ഉയര്‍ത്തുന്ന പരാതികള്‍ നിരവധിയാണ്. അദ്ദേഹം സുരക്ഷിതമായി പാമ്പിനെ പിടിക്കുന്നില്ല എന്നതായിരുന്നു ഇതിലെ പ്രധാനപരാതി. ഇപ്പോള്‍ വനംവകുപ്പ് നടത്തുന്ന ഒരു പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ പാമ്പ് പിടിക്കാവൂ എന്ന നിബന്ധന ഏര്‍പ്പെടുത്തിയതോടെ വാവ സുരേഷ് ഏതാണ്ട് പാമ്പ് പിടിത്തം നിര്‍ത്തിയതുപോലെയാണ്. വാവ സുരേഷ് ആ പരീക്ഷ എഴുതാന്‍ തയ്യാറായിട്ടില്ല.  

എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് നേടിയ ചിലര്‍ പാമ്പ് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പലരും അപകടകരമായ രീതിയില്‍ പാമ്പിനെപിടിക്കുന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസം വനംവകുപ്പിലെ ഡ്രൈവറായ ഒരാള്‍ തിരുവനന്തപുരത്ത് രാജവെമ്പാലയെ പിടിക്കാന്‍ നടത്തുന്ന ശ്രമം പരാജയപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീളമുള്ള രാജവെമ്പാല വാലില്‍ പിടിക്കുമ്പോള്‍ തലയുയര്‍ത്തി കൊത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വലിച്ചെറിയുകയാണ് ഇയാള്‍. പാമ്പ് പിടിക്കുന്നത് കാണാന്‍ കൂടി നിന്നവര്‍ ചിതറിയോടുന്നതും കാണാം. ഇത്തരം അപകടകരമായ പാമ്പ് പിടിത്തമാണോ വനം വകുപ്പ് നല്‍കുന്ന പരിശീലനവും സര്‍ട്ടിഫിക്കറ്റും നേടുന്നവര്‍ നടത്തുന്നത് എന്ന ചോദ്യം ഉയരുകയാണ്. 

ഞങ്ങള്‍ കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ തലയില്‍ തുണിയിട്ട് നടക്കേണ്ട സ്ഥിതിയാണ്: വാവാ സുരേഷ്

വനംവകുപ്പിന്റെ താല്‍ക്കാലിക ജീവനക്കാരനായ ശരത് എന്ന ജീവനക്കാരനാണ് അശാസ്ത്രീയമായി പാമ്പിനെപിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതെന്ന് വാവ സുരേഷ് പറയുന്നു. പാമ്പിനെ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുക വഴി ഇയാള്‍ പാമ്പിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും വാവ സുരേഷ് വിമര്‍ശിക്കുന്നു. അതേ സമയം ഞങ്ങള്‍ കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ തലയില്‍ തുണിയിട്ട് നടക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വാവാ സുരേഷ് പറയുന്നു. അന്ന് താന്‍ പാമ്പിനെ പിടിച്ച ഒരു സംഭവത്തില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തെന്നും ഇപ്പോള്‍ ഇയാളെ ആരും ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും വാവ സുരേഷ് ചോദിക്കുന്നു. പാമ്പിനെ പിടിക്കാന്‍ പരിശീലനം നടക്കുന്നവര്‍ കൂടിയാണ് ഇവരെന്നും വാവ സുരേഷ് പറയുന്നു. 

Tags: പാമ്പ് പിടിത്തക്കാരന്‍പാമ്പ് പിടിത്തംforSnakeForest Departmentവാവ സുരേഷ്പാമ്പ് പിടുത്തക്കാരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

Kerala

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

Local News

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

പുതിയ വാര്‍ത്തകള്‍

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കോഴിക്കോട് നിന്നും കാണാതായ 13കാരനായി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്‌ക്ക് തീപിടിച്ചു

വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ വന്‍വിമര്‍ശനം

ലക്ഷ്യം തുർക്കി തന്നെ : ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് ; പകച്ച് എർദോഗൻ

മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies