Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓര്‍മ്മകള്‍ അണപൊട്ടി; നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടി സത്യന്‍ അന്തിക്കാട് ; എഴുതാതിരുന്ന ബഷീറായിരുന്നു ഇന്നസെന്റെന്ന് സത്യന്‍ അന്തിക്കാട്

എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും മലയാള സിനിമാരംഗത്തെ ഏറ്റവും പഠിപ്പുള്ള ആള്‍ ഇന്നസെന്‍റാണെന്ന് സത്യന്‍ അന്തിക്കാട്. പലരുടെയും മാസ്റ്റര്‍ ഡിഗ്രികളേക്കാള്‍ എത്രയോ ഉയരത്തിലായിരുന്നു ഇന്നസെന്‍റിന്റെ അറിവ്. കാരണം അദ്ദേഹം വായിച്ചത് മനുഷ്യരെയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 07:08 pm IST
in Entertainment
ഇന്നസെന്‍റിനെ കണ്ട് വിങ്ങിപ്പൊട്ടുന്ന സത്യന്‍ അന്തിക്കാട്. ആശ്വസിപ്പിച്ച് തൊട്ടരുകില്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍

ഇന്നസെന്‍റിനെ കണ്ട് വിങ്ങിപ്പൊട്ടുന്ന സത്യന്‍ അന്തിക്കാട്. ആശ്വസിപ്പിച്ച് തൊട്ടരുകില്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍

ഇരിങ്ങാലക്കുട: സ്വന്തം നര്‍മ്മം ജനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിച്ച മലയാളസിനിമയിലെ ചിരിയുടെ മഹാനടന്‍ ഒടുവില്‍ ഇരിങ്ങാലക്കുടയിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. കൊച്ചിയില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് ശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി വീട്ടില്‍ എത്തിച്ച ഇന്ന‍സെന്‍റിന്റെ മൃതദേഹം കാണാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുകയാണ്. ഇരിങ്ങാലക്കുട സെന്‍റ്  തോമസ് കത്തീഡ്രലില്‍  ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംസ്കാരം.  

കലാഭവന്‍ മണിയുടെ മരണശേഷമാണ് ഇത്രയ്‌ക്കും വലിയ ജനക്കൂട്ടം ഒരു നടന്റെ മരണശേഷം ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. കാണാന്‍ എത്തിയ പലരും തികട്ടിവരുന്ന  ഓര്‍മ്മകളുടെ നനവില്‍ വിങ്ങിപ്പൊട്ടി. ഇന്നസെന്‍റിനൊപ്പം വെള്ളിത്തിരയില്‍ ഉണ്ടായിരുന്ന നടന്‍ കുഞ്ചന് അവസാനമായി കാണാനെത്തിയപ്പോള്‍ കരച്ചിലടക്കാനായില്ല. എന്തൊക്കെയോ ഓര്‍മ്മകളുടെ തിരത്തള്ളലിലായിരുന്നു കുഞ്ചന്‍. കുഞ്ചനെ സിബി മലയിലാണ് ആശ്വസിപ്പിച്ച് കൊണ്ടുപോയത്.  

ഇന്നസെന്‍റിനെ അവസാനമായി കണ്ടമാത്രയില്‍ സത്യന്‍ അന്തിക്കാട് ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെ മറന്ന് കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി. മുന്‍മന്ത്രിയും അന്തിക്കാട്ടുകാരനുമായ വി.എസ്. സുനില്‍കുമാര്‍ സത്യേട്ടന് ആശ്വാസവാക്കുകളുമായി അരികിലുണ്ടായിരുന്നു.  

അവസാന കൂടിക്കാഴ്ചയില്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സിലേക്ക് ഓര്‍മ്മകള്‍ അണപൊട്ടുകയായിരുന്നു. ഇന്നസെന്‍റിന്റെ സാന്നിധ്യം പലപ്പോഴും സത്യന്‍ അന്തിക്കാട് സിനിമകളുടെ വിജയഫോര്‍മുലയുടെ പ്രധാനഭാഗമായിരുന്നു. എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും മലയാള സിനിമാരംഗത്തെ ഏറ്റവും പഠിപ്പുള്ള ആള്‍ ഇന്നസെന്‍റാണെന്ന് സത്യന്‍ അന്തിക്കാട്.  പലരുടെയും മാസ്റ്റര്‍ ഡിഗ്രികളേക്കാള്‍ എത്രയോ ഉയരത്തിലായിരുന്നു ഇന്നസെന്‍റിന്റെ അറിവ്. കാരണം അദ്ദേഹം വായിച്ചത് മനുഷ്യരെയായിരുന്നു. തിരക്കഥാരചനയുമായി താനും ശ്രീനിവാസനും ഇരിക്കുമ്പോള്‍ ഇന്നസെന്‍റിനെയും കൂട്ടുവിളിക്കുന്ന പതിവുണ്ടെന്നും സത്യന്‍ അന്തിക്കാട്. ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ‘ഭീം സിങ്ങ് കാ ബെട്ട രാം സിങ്ങ്’ എന്ന പേരിട്ടത് ഇന്നസെന്‍റാണ്. കഥകള്‍ എഴുതാതിരുന്ന ബഷീറാണ് ഇന്നസെന്റെന്നും സത്യന്‍ അന്തിക്കാട്. 

Tags: യോഗംസത്യന്‍ അന്തിക്കാട്SathyanAnthikkadവിഎസ് സുനില്‍കുമാറിനടന്‍ ഇന്നസെന്‍റിഇന്നസെന്‍റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മിമിക്രിക്കാര്‍ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ!

Entertainment

സിനിമയിൽ പശുവിനെ അഴിച്ചുകെട്ടുന്ന രം​ഗമല്ല ഞാൻ ചെയ്തത്’; ‘അമ്മ’യിൽ നടൻ സത്യന്റെ മകന് അംഗത്വം നൽകിയില്ല; സംഘടനക്കെതിരെ തുറന്നടിച്ച് സതീഷ് സത്യൻ

Kerala

ഐഎന്‍ടിയുസി നേതാവിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സിപിഎം നേതാവ്

Entertainment

അധ്യാപക ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി, മധു അഭിനയിച്ചത് അധ്യാപകനായിരുന്ന സത്യന് പകരക്കാരനായി.

പെരിങ്ങോട്ടുകര കാരുണ്യയിലെ അമ്മമാര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്ത് അഡ്വ. എ.യു. രഘുരാമന്‍ പണിക്കര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നു. 
Local News

കാരുണ്യയിലെ അമ്മമാര്‍ക്കൊപ്പം ഓണാഘോഷം നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.