Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വാര്‍ത്ത പരക്കുന്നു; ബീഹാറിലെ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു

മുഖ്യമന്ത്രി സ്റ്റാലിന്റെയും ഡിഎംകെയുടെയും അമിതമായ ഹിന്ദിവിരോധം തമിഴ്നാടിന് തിരിച്ചടിയാകുന്നു. ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുമെന്ന വാര്‍ത്ത കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബീഹാറിലേതുള്‍പ്പെടെ ഹിന്ദിക്കാരായ തൊഴിലാളികള്‍ തമിഴ്നാട് വിടുകയാണ്.

Janmabhumi Online by Janmabhumi Online
Mar 5, 2023, 07:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ:  മുഖ്യമന്ത്രി സ്റ്റാലിന്റെയും ഡിഎംകെയുടെയും അമിതമായ ഹിന്ദിവിരോധം തമിഴ്നാടിന്  തിരിച്ചടിയാകുന്നു. ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ തമിഴ്നാട്ടില്‍  ആക്രമിക്കപ്പെടുമെന്ന പ്രചാരണം കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബീഹാറിലേതുള്‍പ്പെടെ ഹിന്ദിക്കാരായ തൊഴിലാളികള്‍ തമിഴ്നാട് വിടുന്നതായി വാര്‍ത്ത.. ജീവന്‍ തമിഴ്നാട്ടില്‍  സുരക്ഷിതമല്ലെന്ന ബീഹാറിലെ ചില രാഷ്‌ട്രീയക്കാരും മറ്റുചിലരും കൊളുത്തുവിട്ട പ്രചാരം  കാട്ടുതീപോലെ പടര്‍ന്നതോടെ  അന്യഭാഷ തൊഴിലാളികള്‍ തൊഴിലിടം വിട്ട് ഓടി രക്ഷപ്പെടുന്നതായി  പരാതി.  

എന്നാല്‍ ഹോളി ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും ഹിന്ദിതൊഴിലാളികള്‍  ജന്മനാട്ടിലേക്ക് പോകുന്നതിനെ  ഹിന്ദി തൊഴിലാളികള്‍ തമിഴരുടെ ആക്രമണം ഭയന്ന് നാട് വിടുകയാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് ഡിഎംകെ നേതാക്കളും ഡിജിപിയുംപറഞ്ഞു. 

തിരുപ്പൂര്‍, കോയമ്പത്തൂര്‍,  ചെന്നൈ തുടങ്ങി  ഹിന്ദി ഭാഷാ തൊഴിലാളികളെ ധാരാളമായിആകര്‍ഷിക്കുന്ന തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്നെല്ലാം ഹിന്ദി ഭാഷാ തൊഴിലാളികള്‍ മുങ്ങുകയാണ്. അവര്‍ ഹോളി ആഘോഷിക്കാനാണ് പോകുന്നതെന്ന് ഡിഎംകെ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അവകാശപ്പെടുന്നുവെങ്കിലും പലയിടങ്ങളിലും തൊഴിലാളികള്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്.  

ചെറുകിട ഇടത്തരം വ്യവസായസംരംഭങ്ങള്‍,ഹോട്ടലുകള്‍,  റസ്റ്റോറന്‍റുകള്‍, കെട്ടിടനിര്‍മ്മാണ മേഖല എന്നീ മേഖലകളില്‍ 70  ശതമാനത്തിലധികം ഹിന്ദിക്കാരാണ്. ചെന്നൈ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.രവി പറയുന്നു:”ഞങ്ങളുടെ മേഖലയില്‍ നിന്നും ഒട്ടേറെപ്പേര്‍ തമിഴ്നാട് വിട്ടു. അവരുടെ സംസ്ഥാനങ്ങളില്‍നിന്നും വീട്ടുകാര്‍ തമിഴ്നാട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ്  തൊഴിലാളികള്‍ നാടിവിടുന്നത്.റസ്റ്റോന്‍റ്, വിനോദസഞ്ചാര മേഖളയില്‍ ഹിന്ദി ഭാഷാ തൊഴിലാളികള്‍ പ്രധാനമാണ്.”

തമിഴ്നാട്ടിലുടനീളം ഹോട്ടല്‍ ശൃംഖലയുള്ള അഡയാര്‍ ആനന്ദ ഭവന്റെ എംഡി കെ.ടി. ശ്രീനിവാസരാജ പറയുന്നത് തങ്ങളുടെ പല ഹോട്ടലുകളില്‍ നിന്നും  ഹിന്ദി തൊഴിലാളികള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്.  

300 തൊഴിലാളികള്‍ പണിക്ക് വന്നില്ലെന്ന് തിരുമുടിവക്കം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍സെക്രട്ടറി ആര്‍. ശെല്‍വം പറയുന്നു. ഏകദേശം25 ശതമാനം കുടിയേറ്റ തൊഴിലാളികളും തമിഴ്നാട്  വിട്ടുപോയെന്ന് കക്കാലൂര്‍ ഇന്‍സ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറികെ. ഭാസ്കരന്‍ പറയുന്നു.  

തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും ഹിന്ദിത്തൊഴിലാളികള്‍  ശനിയാഴ്ച തമിഴ്നാട് വിട്ടു. അവര്‍ ഹോളിക്ക് ശേഷം തിരിച്ചെത്തുമെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു.  

Tags: തമിഴ്നാട്കുടിയേറ്റത്തൊഴിലാളികള്‍ഹിന്ദി വിരുദ്ധംഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍എം.കെ. സ്റ്റാലിന്‍ഇതര സംസ്ഥാന തൊഴിലാളികള്‍Biharഡിഎംകെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

‘ജാതി സെന്‍സസ് ചരിത്രപരമായ തീരുമാനം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍

India

ബിഹാറിൽ റെയിൽവേ ട്രാക്കിന്റെ ക്ലിപ്പുകൾ നശിപ്പിക്കുന്നതിനിടെ രണ്ട് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ, : ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies