Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘തൃശൂർ ഹൃദയം കൊണ്ട് എടുക്കുമെന്നാണ് പറഞ്ഞത്’:-തൃശൂര്‍ ഇങ്ങെടുക്കുവാ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വിശദീകരിച്ച് സുരേഷ് ഗോപി

തൃശൂര്‍ ഇങ്ങെടുക്കുവാ എന്നത് നടന്‍ സുരേഷ് ഗോപിയുടെ ഏറെ ജനപ്രീതി നേടിയ പ്രയോഗമായിരുന്നു. എന്നാല്‍ എന്താണ് നടന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഇക്കാര്യം സുരേഷ് ഗോപി തന്നെ തൃശൂരിലെ നാട്ടികയില്‍ നടന്ന ഒരു ചടങ്ങില്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി.

Janmabhumi Online by Janmabhumi Online
Mar 2, 2023, 07:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: തൃശൂര്‍ ഇങ്ങെടുക്കുവാ എന്നത് നടന്‍  സുരേഷ് ഗോപിയുടെ ഏറെ ജനപ്രീതി നേടിയ പ്രയോഗമായിരുന്നു. എന്നാല്‍ എന്താണ് നടന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?  ഇക്കാര്യം സുരേഷ് ഗോപി തന്നെ തൃശൂരിലെ നാട്ടികയില്‍ നടന്ന ഒരു ചടങ്ങില്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി.  

തൃശൂർ കൈകൊണ്ടല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. “തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും”-അദ്ദേഹം വ്യക്തമാക്കി.  

നാട്ടിക എസ്എൻ ട്രസ്റ്റ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി ഒരു വിദ്യാര്‍ത്ഥിയുടെ വീട് ജപ്തി ഒഴിവാക്കാന്‍ ആധാരം  തിരികെയെടുത്ത് കുടുംബത്തിന് കൈമാറുന്ന പരിപാടിയ്‌ക്ക് എത്തിയതപ്പോഴാണ് ഈ വിശദീകരണം സുരേഷ് ഗോപി നല്‍കിയത്..

‘തൃശൂർ ഇങ്ങ് എടുക്കുവാ’ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണ് എന്ന ഒരു അധ്യാപികയുടെ പ്രസ്താവനയായിരുന്നു  അതേക്കുറിച്ച് വിശദീകരണം നല്‍കാന്‍  സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്. കൈകൊണ്ട് തൃശൂർ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന്  സുരേഷ് ഗോപി അദ്ധ്യാപികയെ  തിരുത്തി. അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി ഓർമ്മപ്പെടുത്തി. ആ പ്രസ്താവന ഒരു രാഷ്‌ട്രീയ പ്രക്രിയയുടെ ഭാഗമാണ്. പക്ഷെ ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കാന്‍ ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകൾ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ചത്. വിദ്യാർത്ഥിയുടെ വിഷമത മനസിലാക്കിയ സ്‌കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷും, നൂറോളം എൻഎസ്എസ് വോളന്‍റിയർമാരുമാണ് തുക കണ്ടെത്താനായി രംഗത്തിറങ്ങിയത്. ഈ ദൗത്യത്തിന് സുരേഷ് ഗോപി നാല് ലക്ഷം രൂപ നല്‍കിയിരുന്നു.  ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു തുക നല‍്കിയത്.  

.

Tags: Thrissurഎൻ‌എസ്‌എസ്സുരേഷ് ഗോപിനടന്‍ സുരേഷ് ഗോപിNattikaബിരിയാണി ചലഞ്ച്എസ്.എന്‍ ട്രസ്റ്റിനാട്ടിക എസ്എൻ ട്രസ്റ്റ് സ്‌കൂളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

Kerala

താന്‍ സിപിഎം പാര്‍ട്ടി മെമ്പർ ; തൃശൂരില്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് പറയില്ലെന്ന് ഇര്‍ഷാദ് അലി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies