Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ആം ആദ്മി ഭരണത്തില്‍ പുതിയ ഭിന്ദ്രന്‍വാല വളരുന്നു; പൊലീസ് സ്റ്റേഷനില്‍ കലാപം നടത്തിയിട്ടും അമൃതപാല്‍ സിങ്ങ് വിലസുന്നു

പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍ പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 11:23 pm IST
in India
പഞ്ചാബിനെ വിറപ്പിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അമൃതപാല്‍ സിങ്ങ് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈന്യം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാല (വലത്ത്)

പഞ്ചാബിനെ വിറപ്പിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അമൃതപാല്‍ സിങ്ങ് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈന്യം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാല (വലത്ത്)

ജലന്ധര്‍: പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍  പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള  ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.  

ഇപ്പോള്‍ പഞ്ചാബില്‍ മറ്റൊരു ഭിന്ദ്രന്‍ വാലയായി വളരുകയാണ് അമൃതപാല്‍ എന്ന ഖലിസ്ഥാന്‍ വാദിയായ നേതാവ്. പണ്ടത്തെ ഭിന്ദ്രന്‍വാല മരിച്ചത് ഇന്ദിരാഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ  പട്ടാള ഓപ്പറേഷനിലായിരുന്നു. അന്ന് പട്ടാളക്കാരുടെ വെടിയേറ്റ് ഭിന്ദ്രന്‍ വാല മരിച്ചു. പകരം അംഗരക്ഷകരായ രണ്ട് സിഖുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നു.  അതിന്റെ പേരില്‍ ദല്‍ഹിയില്‍ പതിനായിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊലചെയ്യപ്പെട്ട ശേഷം ഖലിസ്ഥാന്‍ പ്രസ്ഥാനങ്ങള്‍ മരവിപ്പിലായിരുന്നു.  

ഇപ്പോള്‍ വീണ്ടും കാനഡ തുടങ്ങി വിദേശരാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദം ശക്തമാണ്. അതില്‍ ശക്തമായ ഒരു സംഘത്തിന്റെ നേതാവാണ് അമൃതപാല്‍ സിങ്ങ്.കഴിഞ്ഞദിവസം അനുചരന്മാരോടൊപ്പം  ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആയുധമേന്തിയായിരുന്നു ഇവരുടെആക്രമണം. എന്നിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല.  

വിദേശ ഇന്ത്യക്കാരായ ഖലിസ്ഥാന്‍ വാദികളായ പഞ്ചാബികളില്‍ നിന്നും വന്‍തുകയാണ് അമൃതപാല്‍ സിങ്ങിന് വേണ്ടി വരുന്നത്. ഇതുവരെ ദുബായില്‍ ജോലിചെയ്യുകയായിരുന്ന  അമൃതപാല്‍ സിങ്ങ് ഈയിടെയാണ് പഞ്ചാബില്‍ സ്ഥിരതാമസത്തിനെത്തുന്നത്.

ഭിന്ദ്രന്‍വാലെയുള്ള അതേ രീതിയിലുള്ള വേഷവിധാനങ്ങളാണ് അമൃത പാല്‍ സിങ്ങിനുള്ളത്. നീണ്ട താടി, ചുമലില്‍ കാവിഷാള്‍….പഞ്ചാബില്‍ എത്തിയ ശേഷം വാരിസ് പഞ്ചാബ് ദെ (പഞ്ചാബ് മണ്ണിലെ അവകാശികള്‍ എന്ന് അര്‍ത്ഥം) എന്ന സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാന്‍ കൊടി ഉയര്‍ത്തിയ നടനുംതീവ്രവാദിയുമായ, പിന്നീട് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദീപ് സിദുവിന് ശേഷം സംഘടനയുടെ  കടിഞ്ഞാണ്‍ കയ്യിലേന്തിയിരിക്കുകയാണ് അമൃതപാല്‍സിങ്ങ്.  

അമൃതപാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം

വരീന്ദര്‍ സിങ്ങ് എന്ന  ഒരാള്‍ അമൃതപാല്‍ സിങ്ങിന്റെ അനുയായി ആയിരുന്നു.പിന്നീട് തെറ്റി.ഇതേ തുടര്‍ന്ന് ഇയാള്‍ അമൃതപാല്‍സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ തുടങ്ങി. ഉടനെ അമൃതപാല്‍ സിങ്ങിന്റെ അനുയായികള്‍ അദ്ദേഹത്തെ ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് വരീന്ദര്‍ സിങ്ങ് പൊലീസ്സ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വരീന്ദര്‍ സിങ്ങിനെ ആക്രമിച്ച ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തു.  

ഉടനെ അമൃത പാല്‍ സിങ്ങ് അന്ത്യശാസനം  അജ്നാലാ പൊലീസ് സ്റ്റേഷന് നല്‍കി. ഇത്ര സമയത്തിനുള്ളില്‍ ലവ് പ്രീത് സിങ്ങിനെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തുംഎന്നതായിരുന്നു ഭീഷണി. പറഞ്ഞതുപോലെ തോക്കും, വാളും വീശി അമൃതപാല്‍ സിങ്ങും കൂട്ടരും അജ്നാലാ പൊലീസ്സ്റ്റേഷനിലേക്ക് ചെന്നു. പറഞ്ഞതുപോലെ അവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു.  ഭയന്നുപോയ  പൊലീസ് ലവ് പ്രീതിനെ വിട്ടയച്ചു.  

പഞ്ചാബില്‍പൊലീസിന്റെ മനോവീര്യംതകര്‍ന്നിരിക്കുകയാണ്. അമൃതപാല്‍ സിങ്ങിന്റെ ഈ തുറന്ന വെല്ലുവിളി വിജയിച്ചതോടെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് ഇത് ഉത്തേജനമായിരിക്കുകയാണ്. ഇത്രയും വലിയ ക്രമസമാധാനപ്രശ്നമുണ്ടാക്കിയിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല. പഞ്ചാബ് അങ്ങേയറ്റം ഭയാനകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് കേന്ദ്ര രഹസ്യ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags: ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍അമൃതപാല്‍ സിങ്ങ്.വാരിസ് പഞ്ചാബ് ദെഐഎസ്ആം ആദ്മി പാര്‍ട്ടിpunjabഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഇന്ദിരാഗാന്ധിഭിന്ദ്രന്‍വാലെദീപ് സിദ്ധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

India

പഞ്ചാബിലെ ഫിറോസ് പൂരില്‍ മൊഹല്ലയ്‌ക്കടുത്ത് വെച്ച് യുവ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊന്നു

India

പഞ്ചാബ് മുൻ ഡിജിപിയുടെ മകൻ അകീൽ അക്തറിന്റെ മരണത്തിൽ ട്വിസ്റ്റ് ; പിതാവിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് അകീലിന്റെ അവസാന വീഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.