Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചാബില്‍ ആം ആദ്മി ഭരണത്തില്‍ പുതിയ ഭിന്ദ്രന്‍വാല വളരുന്നു; പൊലീസ് സ്റ്റേഷനില്‍ കലാപം നടത്തിയിട്ടും അമൃതപാല്‍ സിങ്ങ് വിലസുന്നു

പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍ പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

Janmabhumi Online by Janmabhumi Online
Feb 27, 2023, 11:23 pm IST
in India
പഞ്ചാബിനെ വിറപ്പിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അമൃതപാല്‍ സിങ്ങ് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈന്യം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാല (വലത്ത്)

പഞ്ചാബിനെ വിറപ്പിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അമൃതപാല്‍ സിങ്ങ് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈന്യം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാല (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ജലന്ധര്‍: പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍  പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള  ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.  

ഇപ്പോള്‍ പഞ്ചാബില്‍ മറ്റൊരു ഭിന്ദ്രന്‍ വാലയായി വളരുകയാണ് അമൃതപാല്‍ എന്ന ഖലിസ്ഥാന്‍ വാദിയായ നേതാവ്. പണ്ടത്തെ ഭിന്ദ്രന്‍വാല മരിച്ചത് ഇന്ദിരാഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ  പട്ടാള ഓപ്പറേഷനിലായിരുന്നു. അന്ന് പട്ടാളക്കാരുടെ വെടിയേറ്റ് ഭിന്ദ്രന്‍ വാല മരിച്ചു. പകരം അംഗരക്ഷകരായ രണ്ട് സിഖുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നു.  അതിന്റെ പേരില്‍ ദല്‍ഹിയില്‍ പതിനായിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊലചെയ്യപ്പെട്ട ശേഷം ഖലിസ്ഥാന്‍ പ്രസ്ഥാനങ്ങള്‍ മരവിപ്പിലായിരുന്നു.  

ഇപ്പോള്‍ വീണ്ടും കാനഡ തുടങ്ങി വിദേശരാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദം ശക്തമാണ്. അതില്‍ ശക്തമായ ഒരു സംഘത്തിന്റെ നേതാവാണ് അമൃതപാല്‍ സിങ്ങ്.കഴിഞ്ഞദിവസം അനുചരന്മാരോടൊപ്പം  ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആയുധമേന്തിയായിരുന്നു ഇവരുടെആക്രമണം. എന്നിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല.  

വിദേശ ഇന്ത്യക്കാരായ ഖലിസ്ഥാന്‍ വാദികളായ പഞ്ചാബികളില്‍ നിന്നും വന്‍തുകയാണ് അമൃതപാല്‍ സിങ്ങിന് വേണ്ടി വരുന്നത്. ഇതുവരെ ദുബായില്‍ ജോലിചെയ്യുകയായിരുന്ന  അമൃതപാല്‍ സിങ്ങ് ഈയിടെയാണ് പഞ്ചാബില്‍ സ്ഥിരതാമസത്തിനെത്തുന്നത്.

ഭിന്ദ്രന്‍വാലെയുള്ള അതേ രീതിയിലുള്ള വേഷവിധാനങ്ങളാണ് അമൃത പാല്‍ സിങ്ങിനുള്ളത്. നീണ്ട താടി, ചുമലില്‍ കാവിഷാള്‍….പഞ്ചാബില്‍ എത്തിയ ശേഷം വാരിസ് പഞ്ചാബ് ദെ (പഞ്ചാബ് മണ്ണിലെ അവകാശികള്‍ എന്ന് അര്‍ത്ഥം) എന്ന സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാന്‍ കൊടി ഉയര്‍ത്തിയ നടനുംതീവ്രവാദിയുമായ, പിന്നീട് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദീപ് സിദുവിന് ശേഷം സംഘടനയുടെ  കടിഞ്ഞാണ്‍ കയ്യിലേന്തിയിരിക്കുകയാണ് അമൃതപാല്‍സിങ്ങ്.  

അമൃതപാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം

വരീന്ദര്‍ സിങ്ങ് എന്ന  ഒരാള്‍ അമൃതപാല്‍ സിങ്ങിന്റെ അനുയായി ആയിരുന്നു.പിന്നീട് തെറ്റി.ഇതേ തുടര്‍ന്ന് ഇയാള്‍ അമൃതപാല്‍സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ തുടങ്ങി. ഉടനെ അമൃതപാല്‍ സിങ്ങിന്റെ അനുയായികള്‍ അദ്ദേഹത്തെ ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് വരീന്ദര്‍ സിങ്ങ് പൊലീസ്സ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വരീന്ദര്‍ സിങ്ങിനെ ആക്രമിച്ച ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തു.  

ഉടനെ അമൃത പാല്‍ സിങ്ങ് അന്ത്യശാസനം  അജ്നാലാ പൊലീസ് സ്റ്റേഷന് നല്‍കി. ഇത്ര സമയത്തിനുള്ളില്‍ ലവ് പ്രീത് സിങ്ങിനെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തുംഎന്നതായിരുന്നു ഭീഷണി. പറഞ്ഞതുപോലെ തോക്കും, വാളും വീശി അമൃതപാല്‍ സിങ്ങും കൂട്ടരും അജ്നാലാ പൊലീസ്സ്റ്റേഷനിലേക്ക് ചെന്നു. പറഞ്ഞതുപോലെ അവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു.  ഭയന്നുപോയ  പൊലീസ് ലവ് പ്രീതിനെ വിട്ടയച്ചു.  

പഞ്ചാബില്‍പൊലീസിന്റെ മനോവീര്യംതകര്‍ന്നിരിക്കുകയാണ്. അമൃതപാല്‍ സിങ്ങിന്റെ ഈ തുറന്ന വെല്ലുവിളി വിജയിച്ചതോടെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് ഇത് ഉത്തേജനമായിരിക്കുകയാണ്. ഇത്രയും വലിയ ക്രമസമാധാനപ്രശ്നമുണ്ടാക്കിയിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല. പഞ്ചാബ് അങ്ങേയറ്റം ഭയാനകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് കേന്ദ്ര രഹസ്യ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags: punjabഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഇന്ദിരാഗാന്ധിഭിന്ദ്രന്‍വാലെദീപ് സിദ്ധുഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍അമൃതപാല്‍ സിങ്ങ്.വാരിസ് പഞ്ചാബ് ദെഐഎസ്ആം ആദ്മി പാര്‍ട്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

India

പഞ്ചാബിൽ കനത്ത ജാഗ്രത: അമൃത്സറില്‍ സൈറണ്‍ മുഴങ്ങി, ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വിളക്ക് തെളിയിക്കരുതെന്നും നിര്‍ദേശം

India

പാക് ഐഎസ്ഐയുടെ ആയുധക്കടത്തും കുതന്ത്രവും പഞ്ചാബിലേക്ക് വേണ്ട : ഭീകരരുടെ ഗൂഢാലോചന പൊളിച്ച് ഇൻ്റലിജൻസ് : ആയുധങ്ങൾ കണ്ടെടുത്തു

India

ഇനി പാകിസ്ഥാൻ ഭീകരരുടെ ലക്ഷ്യം പഞ്ചാബോ ? അതിർത്തി ഗ്രാമത്തിലെ വയലിൽ കണ്ടെടുത്തത് ആർ‌ഡി‌എക്സ് അടക്കമുള്ള രണ്ട് ചാക്ക് സ്ഫോടക വസ്തുക്കൾ

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies