Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാര്‍ത്തകളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണം; മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണം: പി.എസ്. ശ്രീധരന്‍പിള്ള

മാധ്യമങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം. കാഴ്ചപ്പാട് പറയാം. എന്നാല്‍ വാര്‍ത്തകളെ സംബന്ധിച്ചിടത്തോളം നിര്‍ഭയതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണം. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പരസ്യമെന്ന പാപിയുടെ പുറകെ പോയി ആത്മാവ് നഷ്ടപ്പെടുന്ന മേഖലയായി മാധ്യമങ്ങള്‍ മാറുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ശ്രീധരന്‍പിള്ള പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 19, 2023, 12:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കുമാരപുരം കലാകൗമുദി അങ്കണത്തില്‍ കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം.എസ്. മണിയുടെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം. കാഴ്ചപ്പാട് പറയാം. എന്നാല്‍ വാര്‍ത്തകളെ സംബന്ധിച്ചിടത്തോളം നിര്‍ഭയതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണം. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പരസ്യമെന്ന പാപിയുടെ പുറകെ പോയി ആത്മാവ് നഷ്ടപ്പെടുന്ന മേഖലയായി മാധ്യമങ്ങള്‍ മാറുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ശ്രീധരന്‍പിള്ള പറഞ്ഞു.

തല്ലിക്കെടുത്താനുള്ള വ്യഗ്രത ഭാരതത്തിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് മലയാളിക്ക് കൂടുതലാണ്. ഒരാളെ നശിപ്പിക്കാന്‍ എന്തും ചെയ്യും. എം.കെ.കെ. നായര്‍, രാജന്‍ പിള്ള, വര്‍ഗീസ് കുര്യന്‍ എന്നിവര്‍ക്ക് സംഭവിച്ചതെല്ലാം ഉദാഹരണങ്ങളാണ്. രാജന്‍പിള്ളയ്‌ക്ക് സിംഗപ്പൂരില്‍ കിട്ടുമായിരുന്നത് 12 വര്‍ഷത്തെ ശിക്ഷയാണ്. എന്നാല്‍ ഇവിടെ കൊടുത്തത് വധശിക്ഷയാണ്.

ജയിലില്‍ മരുന്നുകൊടുക്കേണ്ട എന്ന് ന്യായാധിപന്‍ ഉള്‍പ്പെടെ തീരുമാനിച്ചു. രാഷ്‌ട്രനൈതിക സംവിധാനത്തില്‍ ശത്രു എന്ന പദത്തിന് പ്രസക്തിയില്ല. നെഗറ്റീവ് മാത്രമാണ് ഇന്ന് വാര്‍ത്തയാകുന്നത്. എന്നാല്‍ എം.എസ്. മണി മാനവികതയുള്ള പത്രാധിപരായിരുന്നു. കേരളത്തിന്റെ സമസ്തമേഖലയിലും തന്റേതായ ഒരു സ്പര്‍ശം രേഖപ്പെടുത്തിയ ആളാണ് എം.എസ്. മണിയെന്നും പി.എസ്. ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, കവി ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുന്‍മന്ത്രി സി. ദിവാകരന്‍ മുതലായവര്‍ സംസാരിച്ചു. ചടങ്ങില്‍ എം.എസ്. മണി രചിച്ച അഞ്ചു പുസ്തകങ്ങളുടെ പുതിയ പതിപ്പ് പി.എസ്. ശ്രീധരന്‍പിള്ള ശ്രീകുമാരന്‍തമ്പിക്കും ഡോ. ജോര്‍ജ് ഓണക്കൂറിനും നല്കി പ്രകാശനം ചെയ്തു.

Tags: പിഎസ് ശ്രീധരന്‍പിള്ളമാധ്യമങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

ചില മാധ്യമങ്ങള്‍ ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

Kerala

തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാന്‍ ശ്രമം; സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

India

ഇന്ത്യയിലെ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം; നയമാവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies