Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരപരാധി എന്നു വാദിച്ചവരെ വെട്ടിലാക്കി കാപ്പന്‍; ‘തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നതില്‍ അഭിമാനം’

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ കേസുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥയും കാപ്പന്‍ ലംഘിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 01:09 pm IST
inKerala

ലക്‌നൗ: ജയിലിലില്‍ നിന്നിറങ്ങിയ സിദ്ദിഖ് കാപ്പന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖം  വിവാദമാകുന്നു.  

സിദ്ദിഖ് കാപ്പനു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഹ ത്രാസിലേക്ക് കാറില്‍ ലിഫ്റ്റ് അടിച്ചു പോയി കുടുങ്ങിയ നിരപരാധി എന്നു മൊക്കെ വാദിച്ചവരെ വെട്ടിലാക്കുന്നതാണ് കാപ്പന്റെ നിലപാട്. തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നതില്‍ അഭിമാനമേയുള്ളുവെന്നാണ് കാപ്പന്‍  പ്രതികരിച്ചത്.

സ്വതന്ത്ര്യ പോരാളികളായിരുന്ന ഗാന്ധിജിയെയും നെല്‍സന്‍ മണ്ടേലയെയും ഭഗത് സിങ്ങിനെയും ഭരണകൂടം തീവ്രവാദി എന്നു വിശേഷിപ്പിച്ചതു പോലെയാണ് ഇതെന്നും കാപ്പന്‍ താരതമ്യപ്പെടുത്തി. ഫലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്ന ഇസ്‌ളാമിക രാഷ്‌ട്രത്തിന്റെ പോരാളിയാണു താനെന്നു കാപ്പന്‍ അവകാശപ്പെടുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പെടെ കാപ്പനുവേണ്ടി കേസുനടത്തിയവര്‍ വാദിച്ചിരുന്നത് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലന്നും മാധ്യമ പ്രവര്‍ത്തകന്‍ മാത്രമാണെന്നുമായിരുന്നു.

സിദ്ദിഖ് കാപ്പനൊപ്പം പിടിയിലായ ക്യാംപസ് ഫ്രണ്ടുകാരെ കെ യുഡബ്ല്യുജെ ന്യായീകരിച്ചിരുന്നില്ല. എന്നാല്‍ കാപ്പന്‍ ജയിലിലുള്ള തന്റെ സഹപ്രവര്‍ത്തകരെല്ലാം മോചിതരായാലേ നീതി ലഭിച്ചെന്നു പറയാനാകൂ എന്നും പ്രതികരിച്ചു.സിദ്ദിഖ് കാപ്പന്റെ തലതൊട്ടപ്പന്മാരായ പി.കോയ ഉള്‍പ്പെടെയുള്ള പി എഫ് ഐ നേതാക്കളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കാപ്പന്‍ നിഷേധിക്കുന്നില്ല.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ കേസുമായി ബന്ധപ്പെട്ടവര്‍  മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥയും കാപ്പന്‍ ലംഘിച്ചു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും യുഎപിഎ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നു മുള്ള കാപ്പന്റെ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമാണ്. ഇക്കാര്യം യു പി പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ജാമ്യം പോലും റദ്ദായേക്കാം.

ജയിലില്‍ പോകുന്നതിനു മുമ്പുള്ള കാപ്പന്റെ തനിനിറം ജനങ്ങള്‍ കണ്ടിട്ടില്ല. പ്രധാനമന്ത്രി മോദിയെ വധിക്കണമെന്നുള്‍പ്പെടെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ചരിത്രം കാപ്പനുണ്ട്.

ജയിലിലായ കാപ്പനെ നിരപരാധിയായി വാഴ്‌ത്തിയ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഇരയുടെ പ്രതിഛായയാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്.

വരും ദിവസങ്ങളില്‍ മാധ്യമ അഭിമുഖങ്ങളിലൂടെ കാപ്പന്റെ തനിനിറവും യഥാര്‍ഥ മുഖവും ജനങ്ങള്‍ക്കു മുന്നിലെത്തും.

അപ്പോള്‍ തലയില്‍ മുണ്ടിടേണ്ടി വരുന്നത് കാപ്പനു വേണ്ടി ഇരവാദം മുഴക്കിയവരാകും

Tags: kuwjSiddique Kappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.