Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വാഴക്കുല’ രചിച്ചത് വൈലോപ്പിള്ളി ആണെന്ന് ചിന്താ ജെറോം; ചങ്ങമ്പുഴയെ ഒഴിവാക്കിയുള്ള ഈ അബദ്ധം ചിന്ത ജെറോം വിളമ്പിയത് ഡോക്ടറേറ്റ് പ്രബന്ധത്തില്‍

ജന്മിത്വത്തിനെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെ ഉപയോഗിച്ച 'വാഴക്കുല' എന്ന കവിത എഴുതിയത് ചങ്ങമ്പുഴയാണെന്ന് ഒരു വിധം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം അറിയാം. എന്നാല്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരമാബദ്ധം വിളമ്പിയിരിക്കുകയാണ് യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോം.

Janmabhumi Online by Janmabhumi Online
Jan 27, 2023, 05:09 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജന്മിത്വത്തിനെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെ ഉപയോഗിച്ച   ‘വാഴക്കുല’ എന്ന കവിത  എഴുതിയത് ചങ്ങമ്പുഴയാണെന്ന് ഒരു വിധം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം അറിയാം.  എന്നാല്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരമാബദ്ധം വിളമ്പിയിരിക്കുകയാണ്  യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോം.  തനിക്ക് ഡോക്ടറേറ്റ് നേടിത്തന്ന ഗവേഷണ പ്രബന്ധത്തിലാണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന അബദ്ധം ചിന്താ ജെറോം എഴുതിവെച്ചിരിക്കുന്നത്.  

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ജെറോം ഡോക്ടറേറ്റ് എടുത്തത്. വര്‍ഷങ്ങള്‍ എടുത്ത് തയ്യാറാക്കിയതാണ് പ്രബന്ധം എന്ന് ചിന്ത അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പരമാബദ്ധം ചിന്താ ജെറോമിന്റെയോ, ഗൈഡ് അജയകുമാറിന്റെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഇപ്പോള്‍ ചിന്ത നല്‍കുന്ന വിശദീകരണം. സംവിധായകരായ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകള്‍ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണെന്ന് വിമര്‍ശിക്കുന്നതിനിടയിലാണ് ചിന്ത വാഴക്കുല എന്ന കവിതയെ പരാമര്‍ശിക്കുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി ( Vazahkkula by Vyloppilly- വൈലോപ്പിള്ളി രചിച്ച വാഴക്കുല) എന്നാണ് ചിന്ത പ്രബന്ധത്തില്‍ എഴുതിയിരിക്കുന്നത്.  

മലയാളത്തിലെ എക്കാലത്തെയും മികച്ച  കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര്‌ ഒരു സിപിഎം നേതാവായ ചിന്താ ജെറോം തെറ്റിച്ചെഴുതിയതിനെ ചെറിയ അബദ്ധമായി കാണാനാവില്ല.  കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളം പകര്‍ന്ന കവിതയാണ് ചങ്ങമ്പുഴയുടെ വാഴക്കുല.  

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നതായിരുന്നു  ചിന്താജെറോമിന്റെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഡോക്ടറേറ്റ് എടുത്തത്. 2021ലാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.  

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത് വിവാദമായതിന് പിന്നാലെയാണ് ഗവേഷണ പ്രബന്ധത്തിലെ അബദ്ധം പുറത്തുവന്നത്. മുന്‍കാല പ്രാബല്യത്തില്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്താ ജെറോം അവകാശപ്പെട്ടിരുന്നെങ്കിലും ചിന്ത ജെറോം എഴുതിയ കത്ത് പുറത്തായതോടെ ചിന്തയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു.    

2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമായി എട്ടരലക്ഷത്തോളം രൂപയാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് സര്‍ക്കാര്‍ നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും.

Tags: വാഴക്കുലMalayalamcpimചിന്ത ജെറോംചങ്ങമ്പുഴവൈലോപ്പള്ളിDoctorateയുവജനകമ്മിഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

Kerala

നെതന്യാഹു ലോക ഗുണ്ട , ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവൻ : നെതന്യാഹുവിനും, ട്രംപിനുമെതിരെ ആഞ്ഞടിച്ച് എം എ ബേബി

Mollywood

മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ട്രെയിലർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

റാപ്പർ വേടനെ മാതൃകയാക്കണം; യൂത്ത് കോൺഗ്രസ് പ്രമേയം

കോൺഗ്രസിന്റെ എതിർപ്പുകൾ തള്ളി ; മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ച 1555 ബിഗാ ഭൂമി തിരികെ പിടിച്ച് അസം സർക്കാർ

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies