Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്ന് മാസത്തെ കാത്തിരിപ്പിന് വിരാമം;നെസ്ലേ 20 ലക്ഷം കെട്ടിവെച്ചു, കൂറ്റന്‍ യന്ത്രങ്ങളുമായുള്ള ട്രെയ്‌ലറുകള്‍ അതീവ സുരക്ഷയില്‍ താരമശ്ശേരി ചുരം കടന്നു

വെള്ളിയാഴ്ച പുലര്‍ച്ചെ 1.56-നാണ് ഇരുട്രെയ്ലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10- ഓടെ വയനാട് ഗേറ്റിലെത്തി. വന്‍ വാഹനവ്യൂഹത്തിന്റേയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകള്‍ അടിവാരത്തുനിന്ന് പുറപ്പെട്ടത്.

Janmabhumi Online by Janmabhumi Online
Dec 23, 2022, 11:40 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് : മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ യന്ത്രങ്ങളുമായി കൂറ്റന്‍ ട്രക്കുകള്‍ താമരശ്ശേരി ചുരം കയറി. നെസ്ലേ കമ്പനിയുടെ നെഞ്ചന്‍കോട്ടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള രണ്ട് ട്രെയിലറുകളാണ് ചുരത്തിലെ ഒന്‍പതാം വളവും കയറി വയനാട്ടിലേക്കെത്തിയത്. അതീവ നിയന്ത്രണങ്ങളും സുരക്ഷയുമൊരുക്കി യുദ്ധസമാനമായ ഒരുക്കങ്ങളോടെയാണ് രണ്ടു ട്രെയിലറുകളും യാത്ര തുടങ്ങിയത്.

മാസങ്ങള്‍ നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നഷ്ടപരിഹാരമായി നെസ്ലേ കമ്പനി 20 ലക്ഷം രൂപ കെട്ടിവച്ചതോടെയാണ് ചുരം വഴി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.56-നാണ് ഇരുട്രെയ്ലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10- ഓടെ വയനാട് ഗേറ്റിലെത്തി. വന്‍ വാഹനവ്യൂഹത്തിന്റേയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകള്‍ അടിവാരത്തുനിന്ന് പുറപ്പെട്ടത്. അതിനു മുന്നോടിയായി ചുരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

നഞ്ചന്‍കോട്ടെ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയിലറുകളിലുണ്ടായിരുന്നത്. 20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങള്‍ കയറ്റിയാല്‍ ചുരം റോഡ് തകരുമെന്നതായിരുന്നു ഇത് കൊണ്ടുപോകുന്നതിലെ പ്രധാന ആശങ്ക. വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങള്‍ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാന്‍ കഴിയുമോ എന്നതായിരുന്നു മറ്റൊരു ആശങ്ക. നെസ്ലെയുടെ 11 മീറ്റര്‍ നീളമുള്ള ആദ്യ ട്രെയിലറിന് യന്ത്രഭാഗമടക്കം ആകെ 17 മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയും 5.7 മീറ്റര്‍ ഉയരവുമാണുള്ളത്. 10.3 മീറ്റര്‍ നീളമുള്ള രണ്ടാമത്തെ ട്രെയിലറിന് ആകെ 14.6 മീറ്റര്‍ നീളമുണ്ട്. 5.8 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ഉയരമുണ്ട്.

പാലക്കാട് സ്വദേശി സ്വാമിനാഥന്‍, ബാലമുരുകന്‍, നഞ്ചന്‍കോട് സ്വദേശികളായ ചന്ദ്രന്‍, മുരുകന്‍ തുടങ്ങിയ ഡ്രൈവര്‍മാര്‍ അടക്കം 14 ജീവനക്കാര്‍ ചേര്‍ന്നാണ് രണ്ടു ട്രെയിലറുകള്‍ കൊണ്ടുപോയത്. ചെന്നൈയിലെ അണ്ണാമലൈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടേതാണ് രണ്ട് ട്രെയിലറുകളും.

Tags: വയനാട്‌കേരള പോലീസ്kozhikode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തീപിടിച്ച കപ്പലിന്റെ ദൃശ്യം
Kerala

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

Kerala

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കുടുങ്ങിയത് നാട്ടുകാരുടെ ജാ​ഗ്രതയിൽ, കെട്ടിട ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം, കൂടുതൽ പേർ കുടുങ്ങും

Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

Local News

കോഴിക്കോട് ബീച്ചില്‍ ആറ് വയസുകാരിക്ക് പോത്തിന്റെ ആക്രമണത്തില്‍ പരുക്ക്

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies