Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല; വിചിത്രപ്രസ്താവനയുമായി നിതീഷ് കുമാര്‍; ഇരകളെ കുറ്റവാളികളാക്കുകയാണ് നിതീഷെന്ന് ബിജെപി

ബീഹാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന വിചിത്ര പ്രസ്താവനയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചപ്രയിലെ വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 03:55 pm IST
in India

പട്ന: ബീഹാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന വിചിത്ര പ്രസ്താവനയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചപ്രയിലെ വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.  ചാപ്രയിലെ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇത്രയും വലിയ ദുരന്തമുണ്ടായശേഷമാണ് മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ ഈ പ്രതികരണം. 

“ചാപ്രയില്‍  മദ്യദുരന്തത്തില്‍ മരിച്ചവരുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. സര്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ പരസ്യം കൊടുക്കാന്‍ പോവുകയാണ്. ‘മദ്യം കഴിച്ചാല്‍ നിങ്ങള്‍ മരിക്കും’ (പിയോ മാരേഗാ) എന്ന പരസ്യം കൂടുതലായി നല്‍കുകയാണ്.” – നിതീഷ് കുമാര്‍ പ്രസ്താവിച്ചു.  നിതീഷ്കുമാറിന്റെ ഈ പ്രസ്താവനയെ മദ്യദുരന്തത്തിന് ഇരയായവരുടെ കുടുംബവും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്. ബിജെപി രാജ്യസഭയില്‍ ചാപ്ര മദ്യദുരന്തക്കേസ് ചര്‍ച്ചാവിഷയമാക്കിയിരുന്നു. 

“മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് ഈ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ല. അതേക്കുറിച്ച് ചോദ്യമേ ഉദിക്കുന്നില്ല. വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല.” – നിതീഷ് കുമാര്‍ പ്രസ്താവിച്ചു.  

മദ്യ ദുരത്തില്‍ ഇരയായവരുടെ മുറിവില്‍ ഉപ്പും ആസിഡും തേയ്‌ക്കുന്നതിന് തുല്ല്യമാണ് നിതീഷ് കുമാറിന്റെ ഈ പ്രസ്താവനയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. മദ്യ ദുരന്തത്തിന് ഇരയായവരെ കുറ്റപ്പെടുത്തുന്നതിന് പകരം ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു. ഇത് നിതീഷ് കുമാര്‍ സര്‍ക്കാരല്ല. വ്യാജമദ്യത്തിന്റെയും കാടന്‍ഭരണത്തിന്റെയും സര്‍ക്കാരാണ്. – ഷെഹ്സാദ് പൂനവാല പറഞ്ഞു. “മദ്യമാഫിയയും ക്രിമിനല്‍ സംഘങ്ങളും ബീഹാറില്‍ സ്വൈരവിഹാരം നടത്തുകയാണ്. നിതീഷ് കുമാര്‍ നിസ്സഹായനാണ്. അദ്ദേഹത്തിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ദുരന്തത്തിന് ഇരയായ പാവങ്ങളെ കുറ്റവാളികളാക്കുകയാണ്. നിതീഷ്കുമാര്‍ രാജിവെയ്‌ക്കണം.”- ഷെഹ്സാദ് പൂനവാല പറഞ്ഞു.  

Tags: ചാപ്ര വ്യാജമദ്യദുരന്തംbjpലോകാരോഗ്യ സംഘടനdrinkingBiharNitish KumarHooch Tragedyഷേഹ്‌സാദ് പൂനവാലഷെഹ്സാദ് പൂനവാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.