Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുസ്ലിംലീഗ് രാജ്യവിഭജനത്തിന് കാരണക്കാര്‍; എം.വി. ഗോവിന്ദന്‍ ഇഎംഎസ് സ്മാരകത്തില്‍ പോയി മാപ്പുപറയണം: വി. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും 'സില്‍വര്‍ലൈന്‍ വരും കേട്ടോ' എന്ന വിധത്തിലുള്ള മാസ് ഡയലോഗുകള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദി സര്‍ക്കാര്‍ ഒരിടത്തും സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല.

Janmabhumi Online by Janmabhumi Online
Dec 11, 2022, 08:09 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പത്ത് വോട്ടിനുവേണ്ടി മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്കുന്ന എം.വി. ഗോവിന്ദന്‍ ഇഎംഎസിന്റെ സ്മാരകത്തില്‍ ചെന്ന് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ രാജ്യത്തിന്റെ വിഭജനത്തിന് കാരണക്കാരായിട്ടുള്ള ആളുകളാണ് മുസ്ലിംലീഗ്. ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടിനെക്കാളും വലിയ താത്വികാവലോകനം നടത്തുന്ന ആളാണ് എം.വി. ഗോവിന്ദനെങ്കില്‍ അതവരുടെ കാര്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ‘സില്‍വര്‍ലൈന്‍ വരും കേട്ടോ’ എന്ന വിധത്തിലുള്ള മാസ് ഡയലോഗുകള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദി സര്‍ക്കാര്‍ ഒരിടത്തും സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ ഈയാഴ്ച എളമരം കരീമിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ പദ്ധതിയുടെ അപ്രായോഗികത മന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷമായി ഡിപിആര്‍ പൂര്‍ത്തിയാക്കാനോ റെയില്‍വെ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന്‍ കേരള സര്‍ക്കാരിനോ കെ റെയില്‍ കോര്‍പ്പറേഷനോ സാധിച്ചിട്ടില്ല.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതിക്ക് നരേന്ദമോദി സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകില്ല. അതിനാല്‍ മുഖ്യമന്ത്രി മാസ് ഡയലോഗടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രീതി നിര്‍ത്തണം. പദ്ധതിയുടെ പേരില്‍ പല സ്ഥലത്തും വസ്തുക്കച്ചവടത്തില്‍ വില കുറയുന്നതിലൂടെ ആര്‍ക്കെങ്കിലും ലാഭമുണ്ടാക്കുന്നതിനുവേണ്ടിയാണോ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ആകെ 75 വന്ദേഭാരത് ട്രെയിനുകളില്‍ ചിലത് കേരളത്തിനും അനുവദിക്കും.

സാങ്കേതികതയുടെ നൂലാമാലകളില്‍ പിടിച്ചുനിന്നുകൊണ്ട് ജനുവരിയില്‍ ഗവര്‍ണറുടെ നയപ്രസംഗം ഇല്ലാതെ സഭനടത്താനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ഭരണഘടനാ സംരക്ഷകരാണെന്ന വാദം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്. സിപിഎം നടത്തുന്ന ഭരണഘടനാ സമ്മേളനങ്ങളില്‍ സജിചെറിയാനെ ആദരിക്കാനുള്ള പരിപാടികൂടി വയ്‌ക്കണമെന്നും മുരളീധരന്‍ കളിയാക്കി.

Tags: emscommunalismmv govindanവി മുരളീധരന്‍Muslim League
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയും , ഹിജാബും , നിസ്ക്കാര മുറികളും നിരോധിക്കും : സൂചന നൽകി ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ

ഭാരതാംബ – ഭാരതത്തിന്റെ മാതൃരൂപം

ജപ്പാന്റെ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി ; മൂൺ ലാൻഡർ ‘റെസിലിയൻസ്’ ലാൻഡിംഗിനിടെ തകർന്നു വീണു

കേരളത്തിലെ എം.ബി.എ കോഴ്‌സ് പ്രവേശന പരീക്ഷ കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies