Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഴിഞ്ഞത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു; കണ്ണീര്‍ വാതകം പ്രയോഗിച്ചു; 17 പോലീസുകാര്‍ക്ക് പരിക്ക്

ഇന്ന് രാത്രി എട്ടരയോടെയാണ് പോലീസ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപോരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ വികാരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു.

Janmabhumi Online by Janmabhumi Online
Nov 27, 2022, 09:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ മറവില്‍ അഴിഞ്ഞാട്ടം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ തല്ലിതകര്‍ത്തു. വാഹനങ്ങളും വയര്‍ലസ് സെറ്റും അടക്കം അടിച്ചു തകര്‍ത്തു. പോലീസുകാരെ വളഞ്ഞിട്ട് തല്ലി. രാത്രി വൈകിയും പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി അക്രമികള്‍. പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തത്, സാമുദായിക സംഘര്‍ഷത്തിന് വേണ്ടി കഴിഞ്ഞദിവസം നടത്തിയ അക്രമത്തില്‍ ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയതിനും ഒരാളെ അറിസ്റ്റുചെയ്തതിനും.

ഇന്ന് രാത്രി എട്ടരയോടെയാണ് പോലീസ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപോരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ വികാരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. രണ്ട് പോലീസ് വാഹനം തല്ലി തകര്‍ത്തു. പോലീസ് സ്‌റ്റേഷനകത്ത് നിറുത്തിയിരുന്ന രണ്ട് വാഹനം മറിച്ചിട്ട ശേഷം അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേഷനുള്ളില്‍ കയറിയ അക്രമികള്‍ വയര്‍ലസ് സെറ്റുകള്‍ അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും നശിപ്പിച്ചു.

തടയാന്‍ ശ്രമിച്ച പോലീസുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഒമ്പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ചുവരുത്തിയ ആംബുലന്‍സുകളും അക്രമികള്‍ തടഞ്ഞിട്ടു. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു.

ഈസമയം നാമമാത്രമായിരുന്നുപോലീസ് ഉണ്ടായിരുന്നത്. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയശേഷം ലാത്തിവീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസ് പ്രതിരോധിച്ചതോടെ സമരക്കാര്‍ വിരണ്ടോടി. എഡിഎമ്മും ഡെപ്യൂട്ടി കളക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തെ തുടര്‍ന്ന് നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചു. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Tags: Vizhinjamവിഴിഞ്ഞം സമരംപോലീസ്പൊലീസ് സ്റ്റേഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

Kerala

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

Kerala

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

Thiruvananthapuram

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies