Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വൃദ്ധക്ക് അടിയന്തര ചികിത്സ നിഷേധിച്ചു; ഡോക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

നിലവില്‍ താലൂക്കാശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. അതിനാല്‍ ഒരു ദിവസം 120 രോഗികളില്‍ കുടുതല്‍ നോക്കാന്‍ സാധിക്കില്ലെന്നാണ് ഡോ. പ്രവീണ്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും പറയുന്നു.

Janmabhumi Online by Janmabhumi Online
Nov 16, 2022, 11:17 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂർ : ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ ആശുപത്രിയായ ചാലക്കുടി താലൂക്കാശുപത്രിയില്‍ വൃദ്ധക്ക് അടിയന്തര ചികിത്സ നിഷേധിക്കുകയും, മോശമായി പെരുമാറിയതായും പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.  

കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത ചാലക്കുടി പോലീസ് അധികൃതരുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചികിത്സ നിഷേധിക്കപ്പെട്ട രോഗിയുടെ മകന്‍ അനീഷ് നാരായണനും ഭാര്യ സൗമ്യ അനീഷും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സപ്തം. 10 ന് ചാലക്കുടി താലൂക്കാശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയെത്തിയ കുറ്റിച്ചിറ കൊല്ലനേഴത്ത് വീട്ടില്‍ നാരായണന്റെ ഭാര്യ ഭാര്‍ഗവി ഒപിയില്‍ എത്തി ഫിസിഷ്യന് ചീട്ട് ചോദിച്ചപ്പോള്‍ ചീട്ട് നല്‍കുന്നത് നിര്‍ത്തിയെന്നു പറഞ്ഞ് ജനറല്‍ വിഭാഗത്തിലേക്കുള്ള ഒപി ചീട്ട് നല്‍കി.  

ഒപി ചീട്ടില്‍ ജനറല്‍ എന്ന് എഴുതിയിരിക്കുന്നത് കണ്ട ഡോ. പ്രവീണ്‍ രോഗിയായ ഭാര്‍ഗവിയോടും മകള്‍ സൗമ്യയോടും ആക്രോശിക്കുകയും അപമര്യാദയായി പെരുമാറുകയും ചികിത്സ നല്‍കാതെ ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജനറല്‍ ഒപിയിലെ ഡോ. സിനി രോഗിക്ക് വേണ്ട ചികിത്സ നല്‍കിയതായും പറയുന്നു. 

ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജക്ക് മകള്‍ സൗമ്യ പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ലത്രെ. കുറച്ച് ദിവസം കഴിഞ്ഞ് വേറൊരു നമ്പറില്‍ നിന്ന് വാട്ട്‌സാപ്പ് കോള്‍ വിളിക്കുകയും അടുത്ത ദിവസം ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശം കിട്ടി. സൂപ്രണ്ടിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ അവര്‍ വളരെ മോശമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു. നിലവില്‍ താലൂക്കാശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. അതിനാല്‍ ഒരു ദിവസം 120 രോഗികളില്‍ കുടുതല്‍ നോക്കാന്‍ സാധിക്കില്ലെന്നാണ് ഡോ. പ്രവീണ്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും പറയുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സക്ക് സൗകര്യമൊരുക്കേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. അതില്‍ അവര്‍ക്ക് പലപ്പോഴും വീഴ്ചവരുന്നതായി വ്യാപക പരാതിയാണുള്ളത്.  

ഭാര്‍ഗവിയെന്ന വൃദ്ധക്ക് ചികിത്സ നിഷേധിക്കുകയും മറ്റും ചെയ്ത സംഭവത്തില്‍ ഡിഎംഎക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ടീം ചാലക്കുടി താലൂക്കാശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോ. പ്രവീണ്‍, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജ എന്നിവര്‍ക്ക് വീഴ്ചപറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  

മുഖ്യന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ചാലക്കുടി ഡിവൈഎസ്പി എന്നിവര്‍ക്കും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

Tags: hospitalemergencyവനിത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അഴിഞ്ഞുവീണ മുഖംമൂടികള്‍

Kerala

ഹെര്‍ണിയ ശസ്ത്രക്രിയയ്‌ക്ക് അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു : ആരോപണ വിധേയരെ മാറ്റി നിര്‍ത്താന്‍ തീരുമാനം

Kerala

വീട്ടുകാര്‍ ആശുപത്രിയില്‍ പോയ നേരം വീട് കത്തിച്ച കേസില്‍ അയല്‍വാസി പിടിയില്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു, പ്രശ്‌ന പരിഹാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍

Kerala

തീപിടിച്ച കപ്പലിലെ 18 ജീവനക്കാരെ മംഗളുരുവിലെത്തിച്ചു, പൊളളലേറ്റ 6 പേര്‍ ആശുപത്രിയില്‍

പുതിയ വാര്‍ത്തകള്‍

അഭിപ്രായ സ്വാതന്ത്ര്യത്തെ തുറുങ്കിലടച്ചപ്പോള്‍

ജി7-ലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജോർജിയ മെലോണി എക്‌സിൽ ഒരു ചിത്രം പങ്കിട്ടു ; പ്രധാനമന്ത്രി മോദി പ്രതികരിച്ചു ; ഇരുവരുടെയും ചിത്രം വൈറൽ

ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങി പാക് സൈനിക മേധാവി അസിം മുനീർ : തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമെന്ന് ഡോൺ ദിനപത്രം

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

ഇറാന് പുറമെ ഗസ്സയിലും ഇസ്രയേല്‍ ആക്രമണം: 51 പേര്‍ കൊല്ലപ്പെട്ടു, 200ലേറെ പേര്‍ക്ക് പരുക്ക്

ഇസ്രായേലിന്റെ ഇറാൻ ​ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് വിളിച്ചു പറഞ്ഞ് കേസിൽ പ്രതിയായ അമ്മാവൻ, നിഷേധിച്ച് കുട്ടിയുടെ അമ്മ

അനിവാര്യമായ ഒരു ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു: എംവി ഗോവിന്ദന്‍

ട്രംപിന്റെ ഭീഷണി തള്ളി ഖമേനി, യുദ്ധം ആരംഭിക്കുന്നു എന്ന് സന്ദേശം

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies