Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മിന്നും പ്രകടനവുമായി മഞ്ഞപ്പട; ആരാധകര്‍ക്ക് നയന വിസ്മയമേകി മൂന്നു ഗോള്‍; ആറു വര്‍ഷത്തിനു ശേഷം ഗോവയെ തൊല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളിയില്‍ ഇതേ പോയിന്റുള്ള ഗോവ ഗോള്‍ ശരാശരിയില്‍ നാലാമത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ജയമാണിത്. ആറു വര്‍ഷത്തിനു ശേഷമാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 10:44 pm IST
in Football

കൊച്ചി: ആക്രമിച്ചും പ്രതിരോധിച്ചും ജയം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. കലൂര്‍ സ്റ്റേഡിയത്തില്‍ കരുത്തരായ ഗോവ എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി തുടരെ രണ്ടാം ജയം കുറിച്ചു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, ഇവാന്‍ കല്യുഷ്‌നി എന്നിവരാണ് മഞ്ഞപ്പടയ്‌ക്കായി ഗോള്‍ നേടിയത്.  

ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളിയില്‍ ഇതേ പോയിന്റുള്ള ഗോവ ഗോള്‍ ശരാശരിയില്‍ നാലാമത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ജയമാണിത്. ആറു വര്‍ഷത്തിനു ശേഷമാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാന്‍ ആദ്യ പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. 42-ാം മിനിറ്റില്‍ ആദ്യ ഗോള്‍. ഗോളിനു പിന്നില്‍ മലയാളി സ്പര്‍ശം. കെ.പി. രാഹുല്‍ നല്കിയ പാസില്‍ നിന്ന് പോസ്റ്റിലേക്ക് ഹെഡ് ചെയ്യാനുള്ള അഡ്രിയാന്‍ ലൂണയുടെ ശ്രമം പിഴച്ചു. ഗോവന്‍ പ്രതിരോധത്തില്‍ തട്ടി പന്ത് ലഭിച്ച സഹല്‍ അബ്ദുള്‍ സമദ് വീണ്ടും ലൂണയ്‌ക്ക് തന്നെ നല്കി. ഇത്തവണ ലൂണ പന്ത് വലയിലാക്കി.  

ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ രണ്ടാം ഗോള്‍. ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ആക്രമിച്ചെത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. ഇതൊരു പ്രത്യാക്രമണമായി ഗോവന്‍ ഗോള്‍മുഖത്തെത്തി. ഇതിനിടെ, ബോക്‌സില്‍ ദിമിത്രിയോസ് ഡയമന്റക്കോസിനെ അന്‍വര്‍ അലി വീഴ്‌ത്തി. ഈ ഫൗളിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നില്‍. രണ്ടാം പകുതിയിലും ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 52-ാം മിനിറ്റില്‍ ഇവാന്‍ കല്യുഷ്‌നിയിലൂടെ മൂന്നാം ഗോളും നേടി. ദിമിത്രിയോസ് നല്കിയ പാസ് ബോക്‌സിനു വെൡയില്‍ നിന്ന് ഇടതുകാല്‍ കൊണ്ട് തൊടുത്തത് പോസ്റ്റിന് ഇടത് മുകള്‍ ഭാഗത്ത് ഭദ്രം.  

ഇതിനിടെ, ഗോവ ഒരു ഗോള്‍ മടക്കി. 67-ാം മിനിറ്റില്‍ നോഹ സദൗയി ലക്ഷ്യം കണ്ടു. സെറിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് സൗദായി പോസ്റ്റിന് വലത് മുകള്‍ ഭാഗത്തേക്ക് ഹെഡ് ചെയ്തിട്ടു.  

അഡ്രിയന്‍ ലൂണയെയും ദിമിത്രിയോസ് ഡയമന്റകോസിനെയും മുന്നേറ്റത്തില്‍ അണിനിരത്തി 4-4-2 ശൈലിയിലാണ് ഇവാന്‍ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനെ രംഗത്തിറക്കിയത്. ജീക്‌സണ്‍ സിങ്ങും ഇവാന്‍ കല്യുഷ്‌നിയും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍ സഹലും രാഹുലും വിങ്ങുകളില്‍. നിഷി കുമാര്‍, മാര്‍ക്കൊ ലെസ്‌കൊവിച്ച്, ഹോര്‍മിപാം, സന്ദീപ് സിങ് പ്രതിരോധം കാത്തു. പ്രഭുസുഖന്‍ ഗില്‍ ഗോള്‍വലയ്‌ക്കു മുന്നില്‍.  അല്‍വാരോ വാസ്‌ക്വെസിനെ മുന്നേറ്റത്തില്‍ നിര്‍ത്തി സൗദായി, ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ്, ഇല്‍കെര്‍ ഗ്യുറൊറ്റെക്‌സനെ തൊട്ടുപിന്നിലുമായി അണിനിരത്തി 4-2-3-1 ശൈലിയിലാണ് കാര്‍ലോസ് ഗൊണ്‍സാലെസ് ഗോവയെ കളത്തിലിറക്കിയത്.

Tags: keralaഗോവകേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.