Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ ഓടിപ്പോയ രാജവെമ്പാല മടങ്ങിയെത്തി; ഇനി വാവാ സുരേഷ് സ്വീഡനിലേക്ക് പറക്കേണ്ടതില്ല

വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഓടിപ്പോയ ഉഗ്രവിഷമുള്ള രാജവെമ്പാല മൃഗശാല പരിസരത്ത് മടങ്ങിയെത്തി. കഴിഞ്ഞ ഒരാഴ്ചയായി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവത്ത രാജവെമ്പാലയാണ് വാവാ സുരേഷ് പിടിക്കാന്‍ വരുമെന്ന വാര്‍ത്ത പരന്നതോടെ മൃഗശാല വളപ്പില്‍ തിരിച്ചെത്തിയെന്ന് മൃഗശാലയിലെ ജോലിക്കാര്‍ അടക്കം പറയുന്നു.

Janmabhumi Online by Janmabhumi Online
Nov 1, 2022, 11:02 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഓടിപ്പോയ ഉഗ്രവിഷമുള്ള രാജവെമ്പാല മൃഗശാല പരിസരത്ത് മടങ്ങിയെത്തി. കഴിഞ്ഞ ഒരാഴ്ചയായി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവത്ത രാജവെമ്പാലയാണ് വാവാ സുരേഷ് പിടിക്കാന്‍ വരുമെന്ന വാര്‍ത്ത പരന്നതോടെ മൃഗശാല വളപ്പില്‍ തിരിച്ചെത്തിയെന്ന് മൃഗശാലയിലെ ജോലിക്കാര്‍ അടക്കം പറയുന്നു.  

സ്വീഡനിലേക്കുള്ള ഒരു രാജകീയയാത്രയും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിക്കാനുള്ള അവസരവും അത് വഴി അന്താരാഷ്‌ട്ര മാധ്യമങ്ങളിലുള്ള വാര്‍ത്താപ്രാധാന്യവും വാവ സുരേഷിന് ഇതോടെ നഷ്ടമായി. സ്വീഡനിലെ മൃഗശാലയിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷ് പ്രത്യേക വിമാനത്തില്‍ സ്വീഡനിലേക്ക് പറക്കേണ്ടതായിരുന്നു. എന്നാല്‍  മൃഗശാലയില്‍ തന്നെ രാജവെമ്പാലയെ കണ്ടെത്തിയതോടെ  വാവ സുരേഷിന് ഇനി സ്വീഡനിലേക്ക് പറക്കേണ്ടി വരില്ല.  

ഹൗ‍ഡിനി എന്നാണ് ഈ രാജവെമ്പാലെയുടെ പേര്. ചൊവ്വാഴ്ച എക്സറേ മെഷീനും മറ്റുംവെച്ച് ജീവനക്കാര്‍ തന്നെ നടത്തിയ പരിശോധനയില്‍ മൃഗശാലയിലെ അക്വേറിയം വളപ്പില്‍ തന്നെ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി തേടിയിരുന്ന രാജവെമ്പാലയാണ് അതിനാടകീയമായി തിരിച്ചെത്തിയത്.  

സ്വീഡന്‍ സര്‍ക്കാരിന്റെ  പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്‌ക്കു കരുതിയിരിക്കണമെന്നുമുളള അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നുള്ള സന്ദേശമാണ് സുരേഷിന് കഴിഞ്ഞ ദിവസം ലഭിച്ചത്.. അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് സന്ദേശമെത്തിയത്. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന സ്‌നേക്ക് മാസ്റ്റര്‍ പരിപാടി കണ്ടാണ് സ്വീഡനിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ വിവരം തിരക്കിയത്.. ചാനല്‍ അധികൃതരില്‍ നിന്ന് നമ്പര്‍ വാങ്ങി ഇതേ ഉദ്യോഗസ്ഥന്‍ തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാന്‍ പറയുകയായിരുന്നു.

സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്‌റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്ന ഭയം മൃഗശാല അധികൃതര്‍ക്കുണ്ടായിരുന്നു. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനു മുന്‍പ് പാമ്പിനെ കണ്ടെത്തുക എന്ന ദൗത്യമാണ് വാവ സുരേഷിനെ ഏല്‍പിക്കാനിരുന്നത്. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ,കൂട് വിട്ട് പോയ പാമ്പ് തനിയെ അക്വേറിയം വളപ്പില്‍ തിരിച്ചെത്തുകയായിരുന്നു.  

Tags: Snakeസ്വീഡന്‍SwedenZooവാവ സുരേഷ്പാമ്പ് കടിപാമ്പ് പിടുത്തക്കാരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

World

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

Thiruvananthapuram

പാമ്പിനെ പേടിയാണോ? ഭീതി വേണ്ട ആപ്പ് മതി; മേളയിൽ കൗതുകമുണർത്തി സര്‍പ്പ ആപ്പ്

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

കോതമംഗലത്ത് അയ്യപ്പന്‍മുടി റോഡില്‍ രാത്രിയില്‍ എത്തിയ ഭീമന്‍ മലമ്പാമ്പിനെ പിടികൂടി

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies