Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തളത്ത് നിന്നും കാണാതായ യുവതിയെ 10 വര്‍ഷത്തിന് ശേഷം മലപ്പുറത്ത് കണ്ടെത്തി; ലവ് ജിഹാദിന്റെ ഇര; സിമി ഇപ്പോള്‍ സാനിയ

പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന യുവതിയെ മലപ്പുറത്ത് കണ്ടെത്തി. ഇവര്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 07:26 pm IST
in Kerala
പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന ലവ് ജിഹാദിന്‍റെ ഇരയായ സാനിയ

പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന ലവ് ജിഹാദിന്‍റെ ഇരയായ സാനിയ

പത്തനംതിട്ട: പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന യുവതിയെ മലപ്പുറത്ത് കണ്ടെത്തി. ഇവര്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  

പത്ത് വര്‍ഷം മുന്‍പാണ് സിമികുമാരിയെ കാണാനില്ലെന്ന പരാതിയില്‍ പന്തളം പൊലീസ് കേസെടുത്തത്. പന്തളം എസ്ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് സിമികുമാരിയെ മലപ്പുറത്ത് കണ്ടെത്തിയത്.  

2012 മെയ് ആറിന് രാവിലെ മുതലാണ് സിമികുമാരിയെ കാണാതായത്. പ്രാഥമിക അന്വേഷണങ്ങളില്‍ കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് തെളിയാത്ത കേസുകളുടെ പട്ടികയില്‍ ഈ കേസും ഉള്‍പ്പെടുത്തി. സിമിയോടൊപ്പം രണ്ട് മക്കളില്‍ മകളെയും കാണാതായിരുന്നു. മകനെ അച്ഛനൊപ്പം വിട്ടാണ് സിമി കാമുകനൊപ്പം പോയത്. ഈയിടെയാണ് പെരിന്തല്‍മണ്ണയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സിമിയെ കണ്ടെത്തിയത്.  

ലവ് ജിഹാദിന് ഇരയായ സിമി ഇപ്പോള്‍ സാനിയ

ഹരിപ്പാട് സ്വദേശിയായ ഹന്‍സില്‍ (38) എന്ന കാമുകനാണ് സിമിയെ വശത്താക്കിയത്. പന്തളത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സിമി ഹന്‍സിലുമായി അടുത്ത്. പിന്നീല്‍ ഹന്‍സില്‍ സിമിയുമായി മലപ്പുറത്തേക്ക് കടന്നു. പിന്നീട് സിമിയെ മതം മാറ്റി സാനിയ ആക്കി. ഹന്‍സിലുമായി ഒമ്പത് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചെങ്കിലും പിന്നീട് രണ്ട് പേരും കുടുംബപ്രശ്നങ്ങള്‍ മൂലം പിരിഞ്ഞു കഴിയുകയായിരുന്നു.  

ഹന്‍സിലിനെ പിടിച്ചപ്പോള്‍ സിമി എന്ന സാനിയയുടെ ലൊക്കേഷന്‍ കിട്ടി

ഹന്‍സില്‍ ഇപ്പോള്‍ പുനലൂരില്‍ ഒരു സ്വര്‍ണ്ണവ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹന്‍സിലെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സിമി എന്ന സാനിയ പെരിന്തല്‍മണ്ണയിലുള്ളതായി വിവരം കിട്ടിയത്. സിമികുമാരിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പൊലീസിന് ഹന്‍സിലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഹന്‍സിലിന്റെ ഹരിപ്പാടുള്ള വീട്ടില്‍ പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് ഇപ്പോള്‍ പുനലൂരിലെ സ്വര്‍ണ്ണവ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്ന് മനസ്സിലായത്. പിന്നീട് സൈബര്‍ സെല്ലാണ് യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പെരിന്തല്‍മണ്ണയിലാണെന്ന് കണ്ടെത്തിയത്. പെരിന്തല്‍മണ്ണയിലെ വാടകവീട്ടില്‍ നിന്നും പൊലീസ് സിമി എന്ന സാനിയയെ കണ്ടെത്തി. ഒരുമിച്ച് പന്തളത്ത് ജോലി ചെയ്തിരുന്ന സമയത്ത് സഹപ്രവര്‍ത്തകനായ ഹന്‍സിലുമായി പോയെന്നും ഇസ്ലാം മതത്തിലേക്ക് മാറി സാനിയ എന്ന പേര് സ്വീകരിച്ചെന്നും യുവതി മൊഴി നല്‍കി.  

Tags: ഐഎസ്keralaലൗ ജിഹാദ്ലോകാരോഗ്യ സംഘടനPandalamസിമികുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.