Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നജീബ് കൊണ്ട് വന്നത് സ്വര്‍ണ്ണം മുക്കിയ നാല് തോര്‍ത്തുകള്‍; പാല്‍പ്പൊടിയില്‍ സ്വര്‍ണ്ണപ്പൊടി കലര്‍ത്തി മുഹമ്മദ് നിഷാന്‍; സ്വര്‍ണ്ണക്കടത്തിന് പുതുവഴി

മലദ്വാരത്തിലും ശരീരത്തിന്റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Oct 26, 2022, 05:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി :മലദ്വാരത്തിലും ശരീരത്തിന്റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.  

സ്വര്‍ണ്ണം പൊടിച്ച് ദ്രവരൂപത്തിലാക്കി അതില്‍ മുക്കിയെടുക്കുന്ന തോര്‍ത്താണ് പലരും ഇപ്പോള്‍ കടത്തുന്നത്. ഒപ്പം സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിക്കുന്നതും പതിവാണ്.  പൊടിച്ച് പാല്‍പ്പൊടിയില്‍ കലര്‍ത്തി കൊണ്ടുവരുന്ന കേസുകളും കൂടുതലാണ്. ഇങ്ങിനെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ചിലരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെങ്കിലും നിരവധി പേര്‍ പുതിയ രീതികളിലൂടെ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചതായി പറയുന്നു.  

കണ്ണൂരില്‍ സ്വര്‍ണ്ണതോര്‍ത്തും സ്വര്‍ണ്ണം തേച്ചുപിടിപ്പിച്ച അടിവസ്ത്രങ്ങളും അടക്കം 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം ഒരു കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്.  മുഴുപ്പിലങ്ങാട് സ്വദേശി നജീബില്‍ നിന്നാണ് നാല് സ്വര്‍ണ്ണത്തോര്‍ത്തുകള്‍ പിടിച്ചത്. രാസലായനിയില്‍ സ്വര്‍ണ്ണം ചേര്‍ത്ത് തോര്‍ത്തില്‍ മുക്കിയാണ് നജീബ് കൊണ്ടുവരാന്‍ ശ്രമിച്ചത്.  നെടുമ്പാശേരിയില്‍ വന്നിറങ്ങിയ തൃശൂര്‍സ്വദേശി ഫഹദില്‍ നിന്നും ഇത്തരം സ്വര്‍ണ്ണ നിറത്തിലുള്ള ബാത്ത് ടവലുകള്‍ പിടിച്ചിരുന്നു. 

അടിവസ്ത്രത്തില്‍ സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചതും ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ആകെ 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സാധാരണ പരിശോധനകളുടെ കണ്ണുവെട്ടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.  

കര്‍ണ്ണാടക ഭട്കലില്‍ നിന്നുള്ള മുഹമ്മദ് നിഷാനില്‍ നിന്നും പാല്‍പ്പൊടിയിലും കോഫി ക്രീം പൗഡറിലും ഓറഞ്ച് ടാങ് പൗഡറിലും പൊടിരൂപത്തില്‍ കലര്‍ത്തിയ സ്വര്‍ണമാണ് പിടിച്ചത്.  ഏകദേശം 11 ലക്ഷം രൂപയുടെ സ്വര്‍ണ്മം പിടിച്ചു. 

Tags: നെടുമ്പാശേരി സ്വര്‍ണ്ണക്കള്ളക്കടത്ത്Kannur airportസ്വര്‍ണ്ണത്തോര്‍ത്ത്goldനെടുമ്പാശേരി വിമാനത്താവളംsmugglingസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വര്‍ണവില ഇനിയും ഉയരുമെന്ന് പ്രവചനം: പവന് 85000 ആകുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്ക്

Kerala

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

Kerala

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

പുതിയ വാര്‍ത്തകള്‍

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ വധിച്ച് ഇസ്രായേൽ സൈന്യം : സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ജൂണ്‍ 9 മുതല്‍ ജൂലൈ 31വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും

മോദി സർക്കാരിനെ പ്രശംസിച്ച തരൂരിനെതിരെ കോൺഗ്രസ് : യുപിഎ  കാലത്ത് നിരവധി സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയെന്നും കോൺഗ്രസ്

വിവാദ ജഡ്ജി യശ്വന്ത് വര്‍മ്മ

വീട്ടില്‍ 1.5 അടി ഉയരത്തില്‍ അടുക്കിയ നോട്ടുകെട്ട്: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നിര്‍ദേശം: ഇന്ത്യാടുഡേ റിപ്പോര്‍ട്ട്

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies