Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമത്തിന് പുല്ലുവില; തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു, ഏക്കറു കണക്കിന് പാടം നികത്തി അക്കേഷ്യ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നു

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ദേശിയപാതയോരത്ത് പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മണ്ണും ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ ഭൂമാഫിയകളും മണ്ണ് മാഫിയകളും ചേര്‍ന്ന് റവന്യൂ-പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നിലവും തോടും ചതുപ്പ് പ്രദേശങ്ങളും നികത്തുന്നത്.

Janmabhumi Online by Janmabhumi Online
Oct 25, 2022, 02:25 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടിയം: തണ്ണീര്‍ത്തട നിയമത്തിന് പുല്ലുവില നല്‍കി വ്യാപക നിലംനികത്തല്‍. ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കൊട്ടുമ്പുറം വട്ടക്കായല്‍ പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയാണ്. ഇതിനകം ഏക്കറു കണക്കിന് പാടം നികത്തി അക്കേഷ്യ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയാണ്.

വട്ടക്കായലിന് സമീപത്തായി അടുത്തിടെ കൊല്ലം പള്ളിമുക്ക് സ്വദേശി രണ്ടര ഏക്കര്‍ നിലം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മുന്നൂറോളം ലോഡ് മണ്ണിറക്കി 50 സെന്റിലധികം നിലം നികത്തിക്കഴിഞ്ഞു.

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ദേശിയപാതയോരത്ത് പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മണ്ണും ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ ഭൂമാഫിയകളും മണ്ണ് മാഫിയകളും ചേര്‍ന്ന് റവന്യൂ-പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നിലവും തോടും ചതുപ്പ് പ്രദേശങ്ങളും നികത്തുന്നത്.

ഇതോടെ സമീപത്തെ മറ്റ് കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വേനല്‍ ആരംഭിക്കുന്നതോടെ ജലക്ഷാമം അതിരൂക്ഷമാകുന്ന കോട്ടുമ്പുറം വട്ടക്കായല്‍ നിവാസികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കുടിവെള്ളവും ലഭ്യമാകുമോ എന്നുള്ള ആശങ്കയിലാണ്.

അനധികൃത നികത്തലിനെതിരെ ആദിച്ചനല്ലൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. ദിവസവും രാത്രിയില്‍ നൂറ് കണക്കിന് ലോഡ് മണ്ണിറക്കി ജെസിബി ഉപയോഗിച്ച് നികത്തുകയാണ്. പോലീസും ബന്ധപ്പെട്ട അധികൃതരും കണ്ണടയ്‌ക്കുന്നതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്തേക്ക് വരുന്ന ടിപ്പറുകള്‍ തടയുന്നതിനും പഞ്ചായത്ത്-വില്ലേജ് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കൊട്ടുംപുറം വട്ടക്കായല്‍ നിവാസികള്‍ പറഞ്ഞു.

Tags: paddy fieldkollamWetland
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

Kerala

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies