Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാസലഹരി പുതിയ വില്ലന്‍; മെഡിക്കല്‍ ഷോപ്പില്‍ സുലഭം, 46 രൂപ വിലയുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് മറിച്ച് വില്‍ക്കുന്നത് 1000 രൂപയ്‌ക്ക്

ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 10:24 am IST
in Kerala

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നസാഹചര്യത്തില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പോലീസും എക്സൈസും. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നര്‍കോട്ടിക്‌സ്, എക്‌സൈസ് വകുപ്പുകള്‍ ഈ വര്‍ഷം പിടിച്ചെടുത്ത രാസലഹരി ഉല്‍പന്നങ്ങളുടെയും ലഹരി ഗുളികകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയാണ്. നെട്രോസെപാം ഗുളികകള്‍ വാങ്ങി വില്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് എക്‌സൈസ് നല്‍കുന്ന വിവരം.  

ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും. ഒരു രസത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് ജീവിതമാണ്. ഇതിനെല്ലാം തടയിടാന്‍ സര്‍ക്കാര്‍ തന്നെ ആരംഭിച്ചതാണ് ലഹരി വിമുക്ത കേന്ദ്രങ്ങള്‍. പക്ഷേ, ശരിയായി പ്രവര്‍ത്തിക്കാത്ത ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ലഹരിയെക്കാള്‍ ഉപദ്രവകരമാണ്. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയുടെ ഭാഗമായി ലഹരി ഗുളികകള്‍ ഡോസ് കുറച്ചു നല്‍കാറുണ്ട്. ലഹരിക്കടിമയായവര്‍ക്ക് ഒറ്റയടിക്ക് അതില്‍ നിന്നും മോചനം നേടാന്‍ കഴിയാത്തതു കൊണ്ടാണിത്. പൊടിച്ചു പൊടിയായാണ് ഗുളിക നല്‍കുക. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഗുളികകള്‍ ഇവര്‍ക്ക് നേരിട്ടു നല്‍കുകയാണ് ചെയ്യുന്നത്. ലഹരി വസ്തുക്കള്‍ കുത്തിവയ്‌ക്കുന്നവര്‍ ഈ ഗുളികയ്‌ക്കൊപ്പം മറ്റു ദ്രാവകങ്ങള്‍ കൂടി ചേര്‍ത്ത് ലഹരി വസ്തുവായി മാറ്റി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.  

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ ഒരു മാസം മുന്‍പ് ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് ഗുളികകളുടെ വില്‍പന ഇപ്പോഴും തുടരുന്നുണ്ടെന്ന വിവരം പുറത്തു വന്നത്. ഗുളികകള്‍ നേരിട്ടു കിട്ടിത്തുടങ്ങിയതോടെ പലരും അതു മറിച്ചു വില്‍ക്കാനും തുടങ്ങി. എപ്പോഴെങ്കിലും അന്വേഷണം വന്നാലും ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നു ലഭിച്ചതാണെന്നു പറഞ്ഞു രക്ഷപ്പെടാം. 46 രൂപ മാത്രമുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഇവര്‍ പുറത്തു വില്‍ക്കുന്നത് 1000 രൂപയ്‌ക്കാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത് ഫോണ്‍ കോള്‍ വഴിയാണ്. ഗുളിക ആവശ്യമുള്ളവരെപ്പോലെ സംസാരിച്ചപ്പോള്‍ 1000 രൂപയ്‌ക്കു ഗുളിക തരാമെന്നായിരുന്നു മറുപടി. ഒരു പ്രദേശത്തെ മുഴുവന്‍ പേരെയും ലഹരി കുരുക്കില്‍ വീഴ്‌ത്താന്‍ ഇങ്ങനെയുള്ള ഒരാള്‍ മതിയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുളികകള്‍ ധാരാളം ലഭിക്കുന്നുണ്ടെന്നാണ് വിവരം. കര്‍ശന നിയന്ത്രണമുള്ളതും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ലഭിക്കാത്തതുമായ ഇത്തരം ഗുളികകള്‍ വാങ്ങുന്നതിന് ഇവര്‍ തന്നെയാണ് ഡോക്ടറുടെ കുറിപ്പടി തയാറാക്കുക. സംശയം തോന്നാതിരിക്കാന്‍ ചില മരുന്നുകള്‍ കൂടി വ്യാജ കുറിപ്പടിയില്‍ എഴുതും. ആവശ്യമില്ലാത്ത മരുന്നുകള്‍ ടിക് ഇട്ടു കൂടി നല്‍കുന്നതോടെ പല മെഡിക്കല്‍ ഷോപ്പുകാരും വിശ്വസിക്കും. എന്നാല്‍, ചില താലൂക്കുകളിലെ മെഡിക്കല്‍ ഷോപ്പുകാര്‍ അറിഞ്ഞുകൊണ്ടു തന്നെ ഇവര്‍ക്കു മരുന്നുകള്‍ കൊടുക്കുന്നുണ്ട്. 50 രൂപയുടെ സ്ട്രിപ്പിന് മെഡിക്കല്‍ ഷോപ്പുകാരന്‍ 200 രൂപ ഈടാക്കും. വില്‍ക്കുന്നവനാകട്ടെ അതിന്റെ അഞ്ചിരട്ടിയോളം ലാഭമുണ്ടാക്കും.

Tags: StudentsDrug MafiaMedical shop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.