Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുരോരോഗ്യത്തിനായി നരബലി നടത്തിയവരുടെ മാംസം കഴിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു, കറിവെച്ച് കഴിച്ചെന്ന് ലൈല

നരബലി നടത്തിയ റോസ്‌ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 11:44 am IST
in Kerala

കൊച്ചി : ആയുരാരോഗ്യത്തിനായി നരബലി നടത്തിയ ശേഷം അവരുടെ മാംസം കറിവെച്ച് കഴിച്ചതായി പ്രതി ലൈല. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാംസം ഭക്ഷിച്ചത്. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഇത് നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചതായും ലൈല അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.  

ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനുമായി നരബലി നടത്തിവരുടെ പച്ച മാംസം ഭക്ഷിക്കണം. ഇത് പുസ്തകങ്ങളില്‍ പറയുന്നുണ്ടെന്നുമാണ് ഷാഫി ഭഗവല്‍ സിങ്ങിനോടും ലൈലയേയും ധരിപ്പിച്ചത്. ഇതിനായി ഷാഫി റോസ്‌ലിനേയും പത്മയേയും കൊലപ്പെടുത്തിയശേഷം ഇവരുടെ മാസം പൂജിച്ചും നല്‍കി. ഈ മാസം പൂര്‍ണ്ണമായും ഭക്ഷിക്കണം. അല്‍പം പോലും അവശേഷിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കൊലനടത്തിയ അന്ന് തന്നെ മാംസം പാകം ചെയ്ത് ഭഗവല്‍ സിങ്ങും ലൈലയും കഴിക്കുകയായിരുന്നു. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ ഇയാള്‍ പണയംവെച്ചു.  

അതേസമയം നരബലി നടത്തിയ റോസ്‌ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്. ഇയാള്‍ക്ക് പലരുമായും ബന്ധം ഉണ്ടെന്നും അതിനാല്‍ ഇവര്‍ക്ക് ആന്തരികാവയവങ്ങള്‍ എല്ലാം ഉണ്ടോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി ഒരാള്‍ ഇത്രയും വലിയ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയെന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് പോലീസ് ഭാഷ്യം. ഇത് കൂടാതെ ഇയാള്‍ പലരേയും ഐശ്വര്യത്തിനും സമ്പത്തിനുമായി നരബലി നടത്താന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  

രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. കൊല്ലപ്പെട്ട പത്മത്തെ എത്തിക്കാനായി മുഹമ്മദ് ഷാഫിക്ക് ഒന്നരലക്ഷം രൂപയാണ് വാഗ്ദാനം ചെയ്്തത്. ഇതില്‍ 15,000 രൂപ ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ലെന്നും ഷാഫി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.  

മുഹമ്മദ് ഷാഫിക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പടെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണങ്ങള്‍ക്കായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ വേറെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ഇത്.  

Tags: കേരള പോലീസ്pathanamthittaHuman sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.