Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുരോരോഗ്യത്തിനായി നരബലി നടത്തിയവരുടെ മാംസം കഴിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു, കറിവെച്ച് കഴിച്ചെന്ന് ലൈല

നരബലി നടത്തിയ റോസ്‌ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 11:44 am IST
in Kerala

കൊച്ചി : ആയുരാരോഗ്യത്തിനായി നരബലി നടത്തിയ ശേഷം അവരുടെ മാംസം കറിവെച്ച് കഴിച്ചതായി പ്രതി ലൈല. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാംസം ഭക്ഷിച്ചത്. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഇത് നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചതായും ലൈല അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.  

ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനുമായി നരബലി നടത്തിവരുടെ പച്ച മാംസം ഭക്ഷിക്കണം. ഇത് പുസ്തകങ്ങളില്‍ പറയുന്നുണ്ടെന്നുമാണ് ഷാഫി ഭഗവല്‍ സിങ്ങിനോടും ലൈലയേയും ധരിപ്പിച്ചത്. ഇതിനായി ഷാഫി റോസ്‌ലിനേയും പത്മയേയും കൊലപ്പെടുത്തിയശേഷം ഇവരുടെ മാസം പൂജിച്ചും നല്‍കി. ഈ മാസം പൂര്‍ണ്ണമായും ഭക്ഷിക്കണം. അല്‍പം പോലും അവശേഷിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കൊലനടത്തിയ അന്ന് തന്നെ മാംസം പാകം ചെയ്ത് ഭഗവല്‍ സിങ്ങും ലൈലയും കഴിക്കുകയായിരുന്നു. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ ഇയാള്‍ പണയംവെച്ചു.  

അതേസമയം നരബലി നടത്തിയ റോസ്‌ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്. ഇയാള്‍ക്ക് പലരുമായും ബന്ധം ഉണ്ടെന്നും അതിനാല്‍ ഇവര്‍ക്ക് ആന്തരികാവയവങ്ങള്‍ എല്ലാം ഉണ്ടോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി ഒരാള്‍ ഇത്രയും വലിയ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയെന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് പോലീസ് ഭാഷ്യം. ഇത് കൂടാതെ ഇയാള്‍ പലരേയും ഐശ്വര്യത്തിനും സമ്പത്തിനുമായി നരബലി നടത്താന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  

രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. കൊല്ലപ്പെട്ട പത്മത്തെ എത്തിക്കാനായി മുഹമ്മദ് ഷാഫിക്ക് ഒന്നരലക്ഷം രൂപയാണ് വാഗ്ദാനം ചെയ്്തത്. ഇതില്‍ 15,000 രൂപ ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ലെന്നും ഷാഫി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.  

മുഹമ്മദ് ഷാഫിക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പടെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണങ്ങള്‍ക്കായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ വേറെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ഇത്.  

Tags: കേരള പോലീസ്pathanamthittaHuman sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

Kerala

ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ്; പമ്പ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.