Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രേയസ് അയ്യരും(113*) ഇഷാന്‍ കിഷനും(93) അടിച്ചു: ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി.

Janmabhumi Online by Janmabhumi Online
Oct 9, 2022, 09:28 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

റാഞ്ചി:   രണ്ടാം ഏകദിനത്തില്‍  ഇന്ത്യയക്ക് ജയം. ശ്രേയസ് അയ്യരുടെ സെഞ്ചുറിയും(113*) ഇഷാന്‍ കിഷന്റെ ഉജ്ജ്വലമായ 93 റണ്‍സും   ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 45.5 ഓവറില്‍ മറികടക്കാന്‍ ഇന്ത്യക്കായി. 

ഇതോടെ  മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി. ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലായിരുന്നു,  20 പന്തുകള്‍ നേരിട്ട ശിഖര്‍ ധവാന്‍  13 റണ്‍സെടുത്തു പുറത്തായി.വെയ്ന്‍ പാര്‍നെലിന്റെ പന്തില്‍ ധവാന്‍ ബോള്‍ഡായി. സ്‌കോര്‍ 48 ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും പുറത്തായി.കഗിസോ റബാദ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു

. ശ്രേയസ്അയ്യരും കിഷനും തമ്മിലുള്ള 169 റണ്‍സിന്റെ കൂട്ടുകെട്ട് 25 പന്തുകള്‍ ശേഷിക്കെ ഇന്ത്യയെ  വിജയത്തിലെത്തിക്കാന്‍ സഹായിച്ചു.  സഞ്ജു സാംസണ്‍ 30  റണ്‍സുമായി പുറത്താകാതെ നിന്നു.

എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തത്. മുഹമ്മദ് സിറാജ് 10 ഓവറില്‍ 38 റണ്‍സിന് 3 വിക്കറ്റ് വീഴ്‌ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ്ഇന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജ് ഇന്ത്യയ്‌ക്കെതിരെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ (5) നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്.  രണ്ടാം വിക്കറ്റില്‍ ജന്നമന്‍ മലനും റീസ ഹെന്റിക്ക്‌സും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത മലനെ ഷഹബാസ് അഹ്മദ് മടക്കി. ഷഹബാസിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്്. മൂന്നാം വിക്കറ്റില്‍ റീസ ഹെന്റിക്ക്‌സും എയ്ഡന്‍ മാര്‍ക്രവും ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ഫിഫ്റ്റിയടിച്ചു. 129 റണ്‍സിന്റെ  കൂട്ടുകെട്ട് മുഹമ്മദ് സിറാജാണ് തകര്‍ത്തു. 74 റണ്‍സെടുത്ത ഹെന്റിക്ക്‌സിനെ ഷഹബാസ് അഹ്മദ് പിടികൂടി.

നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. ദ്രുതഗതിയില്‍ സ്‌കോര്‍ ചെയ്ത ക്ലാസന്‍ ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. 46 റണ്‍സാണ് മാര്‍ക്രവുമൊത്ത് ക്ലാസന്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 26 പന്തുകളില്‍ 30 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവിന്റെ പന്തില്‍ സിറാജ് പിടികൂടി. തൊട്ടടുത്ത ഓവറില്‍ മാര്‍ക്രവും (79) മടങ്ങി. താരത്തെ വാഷിംഗ്ടണ്‍ സുന്ദര്‍ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി. വെയിന്‍ പാര്‍നലി(16)നെ പാര്‍നലിനെ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ കൈപ്പിടിയിലൊതുക്കി. അവസാന ഓവറില്‍ കേശവ് മഹാരാജിനെ (5) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് 3 വിക്കറ്റ് തികച്ചു.

Tags: Sanju Samsonശ്രേയസ് അയ്യര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

Cricket

ഇനി 66 റണ്‍സ് മാത്രം; രാജസ്ഥാന് സഞ്ജുവക ഒരു റെക്കോഡ്

Cricket

സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് (ആര്‍ ആര്‍)

Cricket

പരിക്ക് മാറി; സഞ്ജു രാജസ്ഥാന്‍ റോയല്‍സിനൊപ്പം

Cricket

സഞ്ജു സാംസണെ പിന്തുണച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ചങ്കൂർ ബാബയുടെ മതപരിവർത്തന കേസിൽ നിർണായക നടപടി ; യുപി-മുംബൈയിലെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

മുഹമ്മദ് യൂനുസിനെതിരെ തെരുവിലിറങ്ങി ഹസീനയുടെ അനുയായികൾ ; ഗോപാൽഗഞ്ചിൽ ടാങ്കുകൾ നിരത്തിൽ ; അക്രമത്തിൽ കൊല്ലപ്പെട്ടത് നാല് പേർ

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies