Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്ക റണ്‍സ് അടിക്കണേ എന്ന് പ്രാര്‍ത്ഥിച്ച ഇന്ത്യന്‍ കാണികള്‍

മത്സരത്തിന് മുമ്പ് റണ്‍ ഒഴുകുമെന്ന പറഞ്ഞ പിച്ചില്‍ രണ്ടു ടീമുകളുകളെയും ഏറ്റവും ശക്തരായ ബാറ്റര്‍മാര്‍ വരെ വെള്ളം കുടിക്കുന്ന അവസ്ഥ ട്വന്റി 20 ക്രിക്കറ്റിന്റെ ചടുല താളത്തിലേക്ക് മത്സരം കടക്കാതിരിക്കാന്‍ കാരണമായി

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 29, 2022, 08:34 am IST
in Cricket
ചിത്രം: വി വി അനൂപ്‌

ചിത്രം: വി വി അനൂപ്‌

തിരുവനന്തപുരം:   കഴക്കൂട്ടം പുല്‍ത്തകിതിടി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ക്രിക്കറ്റ് പ്രേമികളില്‍ അധികം പേരും പ്രാര്‍ത്ഥിച്ചു, ദക്ഷിണാഫ്രിക്ക റണ്‍സ് അടിക്കണേ എന്ന്.   തുടരെ തുടരെ വിക്കറ്റ് വീണപ്പോളായിരുന്നു ഇന്ത്യന്‍ ആരാധാകരുടെ എതിരാളികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ബാറ്റിംഗ് പിച്ചെന്ന് വിലയിരുത്തപ്പെട്ട ഗ്രൗണ്ടില്‍ ഇഷ്ടതാരങ്ങളുടെ ബാറ്റില്‍ നിന്ന് റണ്‍ ഒഴുകുന്നത് കാണാനാണ് എത്തിയത്. പന്തടിവീരന്മാരെയല്ല പന്തേറുകാരെയാണ് കളം പിന്തുണയ്‌ക്കുന്നതെന്ന് ആദ്യ മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ തെളിഞ്ഞു. 5 ദക്ഷിണാഫ്രിക്കന്‍  താരങ്ങളും കൂടാരം കയറി.  വമ്പനടിക്കാരായ  തെംബെ ബാവുമയും ഡേവിഡ് മില്ലറും  ട്രിസ്റ്റിന്‍ സ്റ്റബ്‌സും  ക്വിന്റന്‍ ഡികോക്കും റിലി റൂസോയും റണ്ണടിക്കാനാകെ കളംവിട്ടു.   റണ്‍ മഴയക്കു പകരം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്ന്മാരുടെ കണ്ണീര്‍ തുള്ളികളാണ് പിച്ചില്‍ വീണത്.

ചിത്രം: വി വി അനൂപ്‌

രാഹൂലിന്റേയും കോലിയുടേയും സൂര്യകുമാറിന്‍രേയും ഒക്കെ ബാറ്റില്‍ നിന്ന സിക്‌സറുകളും ബൗണ്ടറികളും ഒഴുകുന്നത് മനസ്സില്‍ കണ്ട് എത്തിയ കാണികളും മനസ്സില്‍ ‘ഇങ്ങനെയെങ്കില്‍ അവര്‍ക്കടിക്കാന്‍ റണ്‍സ് ഇല്ലല്ലോ എന്ന ചിന്തയായി’. ഇനി വരുന്നവരെങ്കിലും കുറച്ച് റണ്‍സ് അടിക്കണമെന്ന പ്രാര്‍ത്ഥനയും.

പ്രാര്‍ത്ഥന അല്പമെങ്കിലും കേട്ടത് കേശവ് മഹാരാജും ഐഡന്‍ മാര്‍ക്രവും ആണ്.അവര്‍ അടിച്ച ഓരോ ബൗണ്ടറിക്കും കാണികള്‍ ആര്‍ത്തിരമ്പി.  24 പന്തില്‍ 25  റണ്‍സ് എടുത്ത മാര്‍ക്രവും അര്‍ദ്ധ സെഞ്ച്വറിക്ക് തൊട്ടരികെ എത്തിയ മഹാരാജും(41) ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍നിന്ന രക്ഷിക്കുന്നത് കണ്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ കയ്യടിച്ചു.

മത്സരത്തിന് മുമ്പ് റണ്‍ ഒഴുകുമെന്ന പറഞ്ഞ പിച്ചില്‍ രണ്ടു ടീമുകളുകളെയും ഏറ്റവും ശക്തരായ ബാറ്റര്‍മാര്‍ വരെ വെള്ളം കുടിക്കുന്ന അവസ്ഥ ട്വന്റി 20 ക്രിക്കറ്റിന്റെ ചടുല താളത്തിലേക്ക് മത്സരം കടക്കാതിരിക്കാന്‍ കാരണമായി. റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റര്‍ പറഞ്ഞിരുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ച് എന്നായിരുന്നു പ്രവചനം.

ചിത്രം: വി വി അനൂപ്‌

മത്സരം തുടങ്ങി ആദ്യ ഓവറുകളില്‍ തന്നെ ഈ പ്രവചനം അപ്പാടെ പാളുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.പിച്ചില്‍ നിന്ന് നല്ല ബൗണ്‍സും സ്വിംഗും ലഭിച്ചത് ഇന്ത്യന്‍ പേസര്‍മാരെ കൂടുതല്‍ അപകടകാരികളാക്കി. മറുപടി ഇന്നിംഗ്‌സിലെ ആദ്യ ഓവറുകളില്‍ പിച്ചിനെ മനസിലാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാരും പരാജയപ്പെട്ടു.

ചിത്രം: വി വി അനൂപ്‌
Tags: ദക്ഷിണാഫ്രിക്കഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബറില്‍

India

ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ; ചീറ്റകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

Cricket

ഏകദിന ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്ക് യോഗ്യത

India

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റപ്പുലികള്‍ കൂടി ഇന്ത്യയില്‍; ഒരു മാസം ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടും

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.