Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷീ ജിന്‍പിങ്ങിന്റെ വീട്ടുതടങ്കല്‍: സൈനിക അട്ടിമറി നടന്നെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ രാജ്യം; മൗനം തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങളും

അഭ്യൂഹങ്ങള്‍ക്കിടെ ബീജിങ്ങില്‍ നിന്നുള്ള 6000 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തന്നെ 60 ശതമാനം വിമാനങ്ങളും നിലത്തിറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇവ റദ്ദാക്കിയതായുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇതിലും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അറിയിപ്പുണ്ടായിട്ടില്ല.

Janmabhumi Online by Janmabhumi Online
Sep 26, 2022, 10:08 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ബീജിങ്: ഭരണം അട്ടിമറിച്ചെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലുമാണെന്നുള്ള അഭ്യൂഹങ്ങളില്‍ പ്രതികരിക്കാതെ ചൈന. ഇതേക്കുറിച്ച് ചൈനിസ് മാധ്യമങ്ങളും മൗനം പാലിക്കുകയണ്.  

അതേ സമയം, വെറും കെട്ടുകഥകള്‍ മാത്രമാണിതെന്നും സീ ജിന്‍പിങ്ങിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചില വെബ്‌സൈറ്റുകള്‍ പറയുന്നു. ഷീ ജീന്‍പിങ്ങിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയേക്കാവുന്ന, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം നാഷണല്‍ കോണ്‍ഗ്രസ് ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നതെന്നത് ശ്രദ്ധേയം.  

ഉസ്ബക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിന് മുമ്പ് തന്നെ ജിന്‍പിങ് ചൈനയിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 16ന് ബീജിങ്ങിലെത്തിയ ജിന്‍പിങ്ങിനെ വീട്ടു തടങ്കലിലാക്കുകയായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  

സൈനിക വാഹനങ്ങള്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുന്നതായുള്ള വീഡിയോകളും ട്വീറ്ററില്‍ പ്രചരിക്കുന്നുണ്ട്. അടിയന്തരമായി വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ചൈനീസ് കമ്മയൂണിസ്റ്റ് പാര്‍ട്ടി പുകയുകയാണ്. ചൈന ഇപ്പോള്‍ അസ്ഥിരമാണെന്നും വീഡിയോയക്കൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് അഭ്യൂഹങ്ങള്‍ക്ക് കരുത്തേറുന്നവയാണ്.  

അഭ്യൂഹങ്ങള്‍ക്കിടെ ബീജിങ്ങില്‍ നിന്നുള്ള 6000 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തന്നെ 60 ശതമാനം വിമാനങ്ങളും നിലത്തിറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇവ റദ്ദാക്കിയതായുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇതിലും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അറിയിപ്പുണ്ടായിട്ടില്ല.

ആറായിരത്തോളം ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് വിവരം. കൂടാതെ അതിവേഗ റെയില്‍ വേയും ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഇല്ലെന്ന് മാത്രമാണ് അറിയിച്ചുട്ടള്ളതെന്നാണ് ലഭിക്കുന്ന വിവരം. എന്തുകൊണ്ടാണിതെന്ന് വ്യക്തമല്ല.

Tags: housearrestchinamilitaryഷീ ജിന്‍പിങ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

India

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Local News

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

Kerala

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies