Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ കൈപ്പറ്റി; പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

ഭീകരസംഘടനകളായ ലഷ്‌കര്‍- ഇ- ത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ പിഎഫ്‌ഐ യുവാക്കളെ നിര്‍ബന്ധിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവര്‍ സംഘടിപ്പിച്ചിരുന്നു

Janmabhumi Online by Janmabhumi Online
Sep 25, 2022, 02:44 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : രാജ്യത്ത് കലാപത്തിനും വര്‍ഗീയ ലഹളയ്‌ക്കുമായി പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.  

രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ക്രമസമാധാനം താറുമാറാക്കാനും പിഎഫ്‌ഐ ശ്രമം നടത്തി. ഇതിനായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യഖ്യാനിച്ച് പ്രത്യേക തരം ആളുകളിലേക്ക് എത്തിച്ചു.

അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ വഴിയും പിഎഫ്‌ഐക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

ഭീകരസംഘടനകളായ ലഷ്‌കര്‍- ഇ- ത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ പിഎഫ്‌ഐ യുവാക്കളെ നിര്‍ബന്ധിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പിഎഫ്ഐ നേതാക്കളാണ് കൂടുതലും യുവാക്കളെ പ്രേരിപ്പിച്ചിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നത്.  

ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയ നിരവധി ഭീകരര്‍ രാജ്യത്തിനകത്ത് തമ്പടിച്ചിട്ടുണ്ട്. വിദേശ ഭീകരവാദികള്‍ക്ക് താമസവും സംരക്ഷണവും നല്‍കുന്നതിനായി പിഎഫ്‌ഐക്കുള്ളില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചിരുന്നു. മത സ്ഥാപനങ്ങളുടെ മറവു പറ്റിയാണ് പിഎഫ്‌ഐ അഭയം നല്‍കുന്നത്. പിഎഫ്‌ഐ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. പൊതു സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ശത്രുത സൃഷ്ടിക്കാനും കേരളത്തിലെ പിഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യമെന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies