Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

1981ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്ത കൊടുംകുറ്റവാളി പാകിസ്ഥാനില്‍; ഖലിസ്ഥാന്‍വാദികള്‍ക്ക് പാകിസ്ഥാനും അഭയകേന്ദ്രം

ഭാരതത്തെ വെട്ടിമുറിച്ച് പഞ്ചാബിനെ പ്രത്യേക സിഖ് രാഷ്‌ട്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ വാദികളുടെ ഒളികേന്ദ്രമായി പാകിസ്ഥാന്‍ മാറുന്നു.

Janmabhumi Online by Janmabhumi Online
Sep 12, 2022, 10:08 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: ഭാരതത്തെ വെട്ടിമുറിച്ച് പഞ്ചാബിനെ പ്രത്യേക സിഖ് രാഷ്‌ട്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ വാദികളുടെ ഒളികേന്ദ്രമായി പാകിസ്ഥാന്‍ മാറുന്നു. 1981 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ ദല്‍ ഖല്‍സ എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ സഹസ്ഥാപകനായ ഗജീന്ദര്‍ സിങ്ങ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണ്. താന്‍ ഇപ്പോള്‍ പാകിസ്ഥാനിലെ പ‍ഞ്ചാബ് പ്രവിശ്യയിലാണ് കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം ഗജീന്ദര്‍ സിങ്ങ് തന്നെയാണ് വെളിപ്പെടുത്തിയത്.  

തന്റെ ഫേസ്ബുക്ക് പേജിലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു ഗുരുദ്വാരയ്‌ക്ക് മുന്‍പില്‍ നില്‍ക്കുന്ന ചിത്രം ഗജീന്ദര്‍ സിങ്ങ് പ്രസിദ്ധീകരിച്ചത്. പാകിസ്ഥാനിലെ ഹസന്‍ അബ്ദാല്‍ എന്ന പ്രദേശത്തുള്ള ശ്രീ പഞ്ച സാഹിബ് ജി ഗുരുദ്വാരയ്‌ക്ക് മുന്‍പിലാണ് ഗജീന്ദര്‍ സിങ്ങ് നില്‍ക്കുന്നത്.  

അദ്ദേഹം ഗുരുദ്വാരയ്‌ക്ക് മുന്‍പില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫ് ഇതാദ്യമായല്ല പ്രസിദ്ധീകരിക്കുന്നത്. ഇതിന് സമാനമായ ഒരു ചിത്രം സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  

ദല്‍ഹിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് സിഖ് തീവ്രവാദികള്‍ 1981 സെപ്തംബര്‍ 29ന് പാകിസ്ഥാനിലെ ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയത്. ബോയിങ് 737 വിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തട്ടിക്കൊണ്ട് പോയത്. 111 യാത്രക്കാരുണ്ടായിരുന്നു. ഗ്രനേഡുകളും കത്തികളും പിടിച്ചാണ് ദാല്‍ ഖല്‍സ എന്ന ഖലിസ്ഥാന്‍വാദികളുടെ സംഘടന വിമാനം തട്ടിക്കൊണ്ട് പോയത്. 

ഈ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ നേതാവ് ഗജീന്ദര്‍ സിങ്ങായിരുന്നു. പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമാക്കി മാറ്റണമെന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. ഖലിസ്ഥാന്‍ വാദികളുടെ നേതാവായ ഭിന്ദ്രന്‍ വാലയെ ജയില്‍ മോചിതനാക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. ഇന്ത്യന്‍ പ്രതിനിധിയായ നട് വര്‍സിങ്ങുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിക്കണമെങ്കില്‍ അഞ്ച് ലക്ഷം ഡോളര്‍ നല്‍കണമെന്നതായിരുന്നു ആവശ്യം. 

Tags: ഭിന്ദ്രന്‍വാലെലാഹോര്‍ഗജീന്ദര്‍ സിങ്ങ്1981 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോകല്‍വിമാനം തട്ടിക്കൊണ്ടുപോകല്‍ദല്‍ ഖല്‍സലോകാരോഗ്യ സംഘടനഖാലിസ്ഥാന്‍സിഖ്പാക്കിസ്ഥാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies