Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മംഗള’ത്തിലും ‘സുപ്രഭാത’ത്തിലും ജോലി ചെയ്തിട്ടില്ല: സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ നല്‍കിയത് കള്ള സത്യവാങ്മൂലം

സിദ്ദിഖ് കാപ്പന്‍ അസല്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സത്യവാങ്മൂലത്തിലെ വ്യാജ അവകാശവാദങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 11:47 am IST
in India

ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന് തെളിഞ്ഞു. മംഗളം, സുപ്രഭാതം പത്രങ്ങളുടെ ലേഖകനായിരുന്നുവെന്ന കാപ്പന്റെ സത്യവാങ്മൂലത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നു മംഗളവും സുപ്രഭാതവും വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്‍ വീക്ഷണം പത്രത്തില്‍ ജോലി ചെയ്തതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു. വീക്ഷണത്തില്‍ ജോലി ചെയ്തിട്ടില്ലെന്നു പത്രത്തിലുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നിഷേധക്കുറിപ്പ് ഇറക്കിയിട്ടില്ല. കേരളകൗമുദിയയില്‍ ജോലിയില്‍ കയറാന്‍ കാപ്പന്‍ കോപ്പുകൂട്ടിയിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തവന്നിരുന്നു.

കാപ്പന്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടില്ല എന്ന വ്യക്തമാക്കി ‘മംഗളം’ വിശദീകരിക്കുന്നതിങ്ങനെ:  ”ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അദ്ദേഹം ‘മംഗളം’ ലേഖകന്‍ ആയിരുന്നുവെന്ന തെറ്റായ പരാമര്‍ശമുണ്ട്.ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ‘മംഗളം’ സ്ഥാപനത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുന്നതില്‍ മംഗളം മാനേജ്‌മെന്റ് ഉത്കണ്ഠ അറിയിക്കുന്നു. സിദ്ദിഖ് കാപ്പന്‍ മംഗളം ലേഖകന്‍ ആയിരുന്നില്ലെന്നും ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നും മംഗളം മാനേജ്‌മെന്റ് അറിയിക്കുന്നു . ഇക്കാര്യത്തിലുള്ള വിവാദം അവസാനിപ്പിക്കാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു”.

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ സുപ്രഭാതം ദിനപത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാരഹിതമാണെന്ന് സുപ്രഭാതം മാനേജ്മെന്റ് അറിയിച്ചു. ‘സിദ്ദീഖ് കാപ്പന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച  ജാമ്യാപേക്ഷയില്‍ സുപ്രഭാതത്തില്‍ ജോലിക്ക് ചേര്‍ന്നിരുന്നുവെന്ന പരാമര്‍ശമുണ്ട്. ഇത് വസ്തുതാവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ‘സുപ്രഭാത’ത്തിന്റെ പേര് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’ എന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്

സിദ്ദിഖ് കാപ്പന്‍ അസല്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സത്യവാങ്മൂലത്തിലെ വ്യാജ അവകാശവാദങ്ങള്‍.പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് പൂട്ടിയ ശേഷം തല്‍സമയം പത്രത്തിലാണ് കാപ്പന്‍ പ്രവര്‍ത്തിച്ചത്. തല്‍സമയം പത്രം ഒരു വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പു പൂട്ടി. തുടര്‍ന്ന് അഴിമുഖം ഓണ്‍ലൈനില്‍ ലേഖകനായിരിക്കവേയാണ് ഹ ത്രാസ് കലാപ ഗൂഡാലോചന കേസില്‍ അറസ്റ്റിലായത്.

സിദ്ദിഖ് കാപ്പന്‍ കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയായതില്‍  പിന്നിലും രസകരമായ ചരിത്രമുണ്ട്. യൂണിയന്റെ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ പ്രസിഡന്റും സെക്രട്ടറിയും രാജിവച്ചു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം യൂണിയനു ഭാരവാഹികളില്ലായിരുന്നു. അടുത്ത തിരഞ്ഞെടുപ്പു വന്നപ്പോള്‍ അഴിമതി യൂണിയന്റെ ഭാരവാഹിത്വത്തിനു മല്‍സരിക്കാന്‍ ആളില്ലാത്ത സ്ഥിതി. അവസരം മുതലെടുത്ത് കാപ്പന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ തയാറായി. മല്‍സരമില്ലാതെ ചുളുവില്‍ സെക്രട്ടറിയാകാന്‍ കാപ്പനു സാധിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്പോപ്പുലര്‍ ഫ്രണ്ട് നിരോധനംSiddique Kappanപോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.