Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശപഥത്തില്‍ നിന്ന് പിന്മാറുന്നു: ഇന്‍ഡിഗോയില്‍ കയറാന്‍ മാപ്പു പറഞ്ഞെന്ന കള്ളക്കഥയുമായി ഇ പി ജയരാജന്‍

ജയരാജനെതിരെ യാത്രാവിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇനി ജീവിതത്തില്‍ ഒരിയ്‌ക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് പ്രഖ്യാപിച്ച ജയരാജന്‍ തന്റെ ബഹിഷ്കരണത്തിന് പുതിയൊരു കാരണം നിരത്തി രംഗത്ത് വന്നു. ഇന്‍ഡിഗോ ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്നാണ് ഇ.പി. ജയരാജന്‍ കണ്ണൂരില്‍ നല്‍കിയ പുതിയ വിശദീകരണം.

Janmabhumi Online by Janmabhumi Online
Sep 3, 2022, 10:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍ :   ജന്മത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലന്നു പറഞ്ഞ  ഇ.പി.ജയരാജന്‍ ശപഥത്തില്‍ നിന്ന് പിന്മാറുന്നു.  എങ്ങനെയെങ്കിലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിക്കൂടാനുള്ള വഴിതേടുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍.   കണ്ണൂരില്‍ നിന്ന് ആഭ്യന്തരയാത്രയക്ക് ഇന്‍ഡിഗോ മാത്രമാണ് ആശ്രയമെന്നത് മനസിലാക്കാതെയായിരുന്നു ജയരാജന്റെ  പ്രഖ്യാപനം. അതു തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം.  

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി തന്നോടു മാപ്പു പറഞ്ഞെന്നാണ് ഇ.പി.ജയരാജന്റെ  പുതിയ വെളിപ്പെടുത്തല്‍. ഇന്‍ഡിഗോയുടെ മുംബൈ ഓഫിസില്‍നിന്ന് റീജനല്‍ മാനേജര്‍ പദവിയിലുള്ള മലയാളിയായ ഉദ്യോഗസ്ഥന്‍ വിളിച്ചെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു തങ്ങള്‍ക്കു പറ്റിയ പിശകാണെന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് ഇ.പി.ജയരാജന്‍ പറഞ്ഞത്.

വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തുന്ന യാത്രാ വിലക്കു സംബന്ധിച്ച നടപടി തെറ്റായിപ്പോയെന്ന തരത്തില്‍ വിളിച്ചു മാപ്പു പറയുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യക്തമാക്കുന്നത്.

മുംബൈ ഓഫിസില്‍  ജയരാജന്‍ പറഞ്ഞതുപോലെ റീജനല്‍ മാനേജര്‍ പദവിയില്‍ മലയാളിയായ ഉദ്യോഗസ്ഥന്‍ ഇല്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന ഒരേയൊരു കമ്പനി ഇന്‍ഡിഗോയാണ്. ഒരിയ്‌ക്കലും കയറില്ലെന്ന പ്രഖ്യാപനം മൂലം വലിയ യാത്രാബുദ്ധിമുട്ട് ജയരാജന്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ട്രെയിനിലാണ് ജയരാജന്റെ യാത്ര. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖമെന്നും സാമ്പത്തികലാഭവും ആരോഗ്യലാഭവും നല്ല ഉറക്കവും കിട്ടുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.  

തനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്നും എന്നാല്‍ ഈ ക്ഷമാപണം എഴുതിത്തന്നാല്‍ താന്‍ വീണ്ടും ഇന്‍ഡിഗോയില്‍ യാത്രചെയ്യുമെന്നും പരോക്ഷ സൂചന നല്‍കിയിരിക്കുകയാണ് ജയരാജന്‍.  

ജൂലൈ 18നാണ് ഇ.പി.ജയരാജന് ഇന്‍ഡിഗോ 3 ആഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. തനിക്ക് യൂത്ത് കോണ്‍ഗ്രസകാരേക്കാള്‍ കൂടുതല്‍ ദിവസങ്ങളുടെ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ഇന്‍ഡിഗോയുടെ യാത്രാവിലക്കിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്. 

Tags: വിമാനയാത്രാ വിലക്ക്യാത്രാ വിലക്ക്Pinarayi Vijayanഇന്‍ഡിഗോ വിമാനംkannurIndigo Airlinesഇ.പി. ജയരാജന്‍Train service
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

India

കനത്ത മഴയും ആലിപ്പഴ വീഴ്ചയും: 227 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു: ഭയന്ന് നിലവിളിച്ച് യാത്രക്കാർ

Kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

Kerala

കൊട്ടിയൂര്‍ നെയ്യമൃത് വ്രതം; തിരുവോണ കഞ്ഞി നാളെ

പുതിയ വാര്‍ത്തകള്‍

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

റഷ്യയുടെ ടി-90 യുദ്ധടാങ്ക്

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies