Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടാപ്പകല്‍ ചെന്നൈയിലെ ഫെഡറല്‍ ബാങ്ക് സഹോദരസ്ഥാപനത്തില്‍ നിന്നും 32 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു; പിന്നില്‍ ബാങ്ക് ജീവനക്കാരന്‍ മുരുകന്‍

ചെന്നൈയില്‍ അരുംബാക്കത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും 20 കോടിയുടെ സ്വര്‍ണ്ണം മോഷണം പോയി. പിന്നില്‍ ബാങ്ക് ജീവനക്കാരനെന്ന് സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 12:06 am IST
inIndia

ചെന്നൈ: ചെന്നൈയില്‍ ഫെ‍ഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡില്‍ നിന്നും 20 കോടിയുടെ  സ്വര്‍ണ്ണം മോഷണം പോയി.  ഇതേ ബാങ്കില്‍ ജീവനക്കാരനായ മുരുകനാണ് മോഷണത്തിന് പിന്നില്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. പട്ടാപ്പകലായിരുന്നു കൊള്ള. 32 കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് ഇവര്‍ കൊള്ളയടിച്ചത്. കൊള്ളയ്‌ക്ക് മുന്‍പ് ബാങ്കിലെ സിസിടിവി മുരുകന്‍ കേടുവരുത്തിയിരുന്നു. 

ഫെ‍ഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡിലാണ് മോഷണം നടന്നത്. അരുമ്പാക്കത്ത്  എസ് ബി ഐ ഓഫീസേഴ്സ് കോളനിയിലെ റസാക് ഗാര്‍ഡന്‍ മെയിന്‍ റോഡിലാണ് ഈ ശാഖ. വായ്‌പയും പണയസേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്.

 ഈ ഓഫീസില്‍ ജോലി ചെയ്യുന്ന മുരുകനും ഈ ബാങ്ക് കൊള്ളയില്‍ പങ്കാളിയായിരുന്നു. ശനിയാഴ്ച മുരുകന്‍ ലീവിലായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മുരുകനും മറ്റ് രണ്ട് പേരും രണ്ട് ബൈക്കുകളിലായി എത്തിയത്. സുരക്ഷാ ജീവനക്കാരനായ ശരവണന് മയക്കമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ കൊടുത്തു. മയങ്ങിപ്പോയ ഇയാളെ വലിച്ച് ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി.  

ബാങ്കില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. മറ്റ് രണ്ട് സ്റ്റാഫുകളായ സുരേഷ്, വിജയലക്ഷ്മി എന്നിവരെ കത്തിമുനയില്‍ നിര്‍ത്തി ലോക്കറിന്റെ താക്കോല്‍ വാങ്ങി.  

സെക്യൂരിറ്റി ഗാര്‍ഡിനെയും രണ്ട് ജീവനക്കാരെയും പിന്നീട് ബാത്ത് റൂമില്‍ പൂട്ടിയിട്ടു. 32 കിലോ സ്വര്‍ണ്ണമാണ് എടുത്തത്. സിസിടിവി ക്യാമറകള്‍ നേരത്തെ ബാങ്ക് ജീവനക്കാരനായ മുരുകന്‍ കേടാക്കിവെച്ചിരുന്നു. 

ശനിയാഴ്ച രണ്ട് ബൈക്കുകളില്‍ വന്ന മൂന്ന് മോഷ്ടാക്കള്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി. പിന്നീട് സുരക്ഷാജീവനക്കാരനും ബാങ്കിലെ ജീവനക്കാര്‍ക്കും മയക്കമരുന്ന് നല്‍കിയതിന്  ശേഷമാണ് ബാങ്കില്‍ പ്രവേശിച്ചതെന്ന് പറയുന്നു. പിന്നീട് അവര്‍ 20 കോടി വിലവരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇടപാടുകാര്‍ ഈടായി നല്‍കിയ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ബാങ്ക് ജീവനക്കാരന് പങ്കുള്ളതായി പറയപ്പെടുന്നു.  

ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു. 

Tags: ചെന്നൈgoldtheftതമിഴ്നാട്Federal Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.