Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടാപ്പകല്‍ ചെന്നൈയിലെ ഫെഡറല്‍ ബാങ്ക് സഹോദരസ്ഥാപനത്തില്‍ നിന്നും 32 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു; പിന്നില്‍ ബാങ്ക് ജീവനക്കാരന്‍ മുരുകന്‍

ചെന്നൈയില്‍ അരുംബാക്കത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും 20 കോടിയുടെ സ്വര്‍ണ്ണം മോഷണം പോയി. പിന്നില്‍ ബാങ്ക് ജീവനക്കാരനെന്ന് സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 12:06 am IST
in India

ചെന്നൈ: ചെന്നൈയില്‍ ഫെ‍ഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡില്‍ നിന്നും 20 കോടിയുടെ  സ്വര്‍ണ്ണം മോഷണം പോയി.  ഇതേ ബാങ്കില്‍ ജീവനക്കാരനായ മുരുകനാണ് മോഷണത്തിന് പിന്നില്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. പട്ടാപ്പകലായിരുന്നു കൊള്ള. 32 കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് ഇവര്‍ കൊള്ളയടിച്ചത്. കൊള്ളയ്‌ക്ക് മുന്‍പ് ബാങ്കിലെ സിസിടിവി മുരുകന്‍ കേടുവരുത്തിയിരുന്നു. 

ഫെ‍ഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡിലാണ് മോഷണം നടന്നത്. അരുമ്പാക്കത്ത്  എസ് ബി ഐ ഓഫീസേഴ്സ് കോളനിയിലെ റസാക് ഗാര്‍ഡന്‍ മെയിന്‍ റോഡിലാണ് ഈ ശാഖ. വായ്‌പയും പണയസേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്.

 ഈ ഓഫീസില്‍ ജോലി ചെയ്യുന്ന മുരുകനും ഈ ബാങ്ക് കൊള്ളയില്‍ പങ്കാളിയായിരുന്നു. ശനിയാഴ്ച മുരുകന്‍ ലീവിലായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മുരുകനും മറ്റ് രണ്ട് പേരും രണ്ട് ബൈക്കുകളിലായി എത്തിയത്. സുരക്ഷാ ജീവനക്കാരനായ ശരവണന് മയക്കമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ കൊടുത്തു. മയങ്ങിപ്പോയ ഇയാളെ വലിച്ച് ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി.  

ബാങ്കില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. മറ്റ് രണ്ട് സ്റ്റാഫുകളായ സുരേഷ്, വിജയലക്ഷ്മി എന്നിവരെ കത്തിമുനയില്‍ നിര്‍ത്തി ലോക്കറിന്റെ താക്കോല്‍ വാങ്ങി.  

സെക്യൂരിറ്റി ഗാര്‍ഡിനെയും രണ്ട് ജീവനക്കാരെയും പിന്നീട് ബാത്ത് റൂമില്‍ പൂട്ടിയിട്ടു. 32 കിലോ സ്വര്‍ണ്ണമാണ് എടുത്തത്. സിസിടിവി ക്യാമറകള്‍ നേരത്തെ ബാങ്ക് ജീവനക്കാരനായ മുരുകന്‍ കേടാക്കിവെച്ചിരുന്നു. 

ശനിയാഴ്ച രണ്ട് ബൈക്കുകളില്‍ വന്ന മൂന്ന് മോഷ്ടാക്കള്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി. പിന്നീട് സുരക്ഷാജീവനക്കാരനും ബാങ്കിലെ ജീവനക്കാര്‍ക്കും മയക്കമരുന്ന് നല്‍കിയതിന്  ശേഷമാണ് ബാങ്കില്‍ പ്രവേശിച്ചതെന്ന് പറയുന്നു. പിന്നീട് അവര്‍ 20 കോടി വിലവരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇടപാടുകാര്‍ ഈടായി നല്‍കിയ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ബാങ്ക് ജീവനക്കാരന് പങ്കുള്ളതായി പറയപ്പെടുന്നു.  

ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു. 

Tags: ചെന്നൈgoldtheftതമിഴ്നാട്Federal Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.