Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വടക്കടത്തുകാവും മഹാത്മജിയും; ഗ്രാമത്തിലെത്തിയത് വില്ലുവണ്ടിയില്‍; ഗാന്ധിജിയെ കാണാനെത്തിയത് കര്‍ഷകത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകള്‍

1934 ജനുവരി 19നായിരുന്നു അത്. അടൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഗവ.വിഎച്ച്എസ്എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് അന്ന് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഫണ്ട് സമാഹരണത്തിനായി അടൂരില്‍ എത്തിയതായിരുന്നു ഗാന്ധിജി. അടൂരില്‍ എസ്എന്‍ഡിപി യൂണിയന്‍ കെട്ടിടത്തിന്റെ (ടി.കെ. മാധവ സൗധം) തറക്കല്ലിട്ടതിനുശേഷം ഉച്ച കഴിഞ്ഞാണ് വില്ലുവണ്ടിയിലേറി ഗാന്ധിജി വടക്കടത്തു കാവിലെത്തിയത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 11, 2022, 11:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

രൂപേഷ് അടൂര്‍

വില്ലുവണ്ടിയിലാണ് മഹാത്മാഗാന്ധി വടക്കടത്തുകാവിലെത്തിയത്. കര്‍ഷകത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും കാത്തുനിന്നു. മഹാത്മജിയുടെ വരവിലൂടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു അടൂരിന് സമീപമുള്ള വടക്കടത്തുകാവ് ഗ്രാമം. തങ്ങള്‍ നെയ്ത കുട്ടയും വട്ടിയും മുറങ്ങളുമായാണ് ഗ്രാമീണര്‍ മഹാത്മജിയെ കാണാനെത്തിയത്. സ്വദേശി മുദ്രാവാക്യത്തിന്റെ ജീവിതമാതൃകകള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു വടക്കടത്തുകാവ് ഗ്രാമം.

1934 ജനുവരി 19നായിരുന്നു അത്. അടൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഗവ.വിഎച്ച്എസ്എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് അന്ന് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഫണ്ട് സമാഹരണത്തിനായി അടൂരില്‍ എത്തിയതായിരുന്നു ഗാന്ധിജി. അടൂരില്‍ എസ്എന്‍ഡിപി യൂണിയന്‍ കെട്ടിടത്തിന്റെ (ടി.കെ. മാധവ സൗധം) തറക്കല്ലിട്ടതിനുശേഷം ഉച്ച കഴിഞ്ഞാണ് വില്ലുവണ്ടിയിലേറി ഗാന്ധിജി വടക്കടത്തു കാവിലെത്തിയത്. സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. സമ്മേളനത്തില്‍ വച്ച് ഹരിജനോദ്ധാരണ ഫണ്ട് ഗാന്ധിജി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

സ്വയം നിര്‍മിച്ച കുട്ടയും വട്ടിയും മുറങ്ങളും ജനങ്ങള്‍ സമ്മാനിച്ചു. ആല്‍മരച്ചുവട്ടില്‍ ഗാന്ധിജി പ്രസംഗം നടത്തിയതിന്റെ ഓര്‍മ്മയ്‌ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍പിലുള്ള ആല്‍മരത്തിന് ചുറ്റും കെട്ടി സംരക്ഷിച്ച് അതില്‍ ഗാന്ധി പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെയും ഗാന്ധിജയന്തി ദിനത്തിന്റെയും ഭാഗമായിട്ടുള്ള പരിപാടികളുടെ സ്ഥിരം വേദിയാണ് ഈ ആല്‍മരച്ചുവട്.

Tags: Adoorമഹാത്മാഗാന്ധി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ആര്‍എസ്എസ് അനുഭാവികളെ അക്രമികള്‍ തല്ലിച്ചതച്ചു

Kerala

സ്‌റ്റോക്കില്‍ പതിനാലു ലക്ഷത്തോളം രൂപയുടെ തിരിമറി; തുണിക്കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

അടൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേരുടെ നില ഗുരുതരം

Kerala

തിരക്കുള്ള റോഡില്‍ കുതിര സവാരി; തടഞ്ഞ് പൊലീസ്

Entertainment

ഇടത് സര്‍ക്കാരിനെതിരെ അടൂര്‍; ‘ഉള്ളൊഴുക്കി’ നെ ഐഎഫ്എഫ്കെ അവഗണിച്ചു; ഈ സിനിമ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അടൂര്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies