Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അംഗോളയിലെ ഖനിയില്‍ നിന്നും170 കാരറ്റുള്ള പിങ്ക് ഡയമണ്ട് കുഴിച്ചെടുത്തു; 300 വര്‍ഷത്തിനുള്ളില്‍ കുഴിച്ചെടുത്ത ഏറ്റവും വലിയ ഡയമണ്ട്

അംഗോളയിലെ ലുലോ എന്ന് പേരായ ഖനിയില്‍ നിന്നും 170 കാരറ്റുള്ള പിങ്ക് ഡയമണ്ട് കുഴിച്ചെടുത്തു. തീരെ കരടില്ലാത്ത ശുദ്ധമാണ് പിങ്ക് ഡയമണ്ടാണിതെന്ന് പറയുന്നു. ലുലോ ഖനിയില്‍ നിന്നും കുഴിച്ചെടുത്തതിനാല്‍ ഇതിന് ലുലോ-ഐ-നൂര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 11:39 pm IST
in World
അംഗോളയിലെ ഖനിയില്‍ നിന്നും170 കാരറ്റുള്ള പിങ്ക് ഡയമണ്ട്-കുഴിച്ചെടുത്ത അതേ രൂപത്തില്‍ (ഇടത്ത്) ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ ഡാറിയ ഐ നൂര്‍ ശുദ്ധമാക്കിയ ശേഷം (വലത്ത്)

അംഗോളയിലെ ഖനിയില്‍ നിന്നും170 കാരറ്റുള്ള പിങ്ക് ഡയമണ്ട്-കുഴിച്ചെടുത്ത അതേ രൂപത്തില്‍ (ഇടത്ത്) ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ ഡാറിയ ഐ നൂര്‍ ശുദ്ധമാക്കിയ ശേഷം (വലത്ത്)

സിഡ്നി:അംഗോളയിലെ ലുലോ എന്ന് പേരായ ഖനിയില്‍ നിന്നും 170 കാരറ്റുള്ള പിങ്ക് ഡയമണ്ട് കുഴിച്ചെടുത്തു. തീരെ കരടില്ലാത്ത ശുദ്ധമായ പിങ്ക് ഡയമണ്ടാണിതെന്ന് പറയുന്നു. 

ലുലോ ഖനിയില്‍ നിന്നും കുഴിച്ചെടുത്തതിനാല്‍ ഇതിന് ലുലോ-ഐ-നൂര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.  കഴിഞ്ഞ 300 വര്‍ഷങ്ങള്‍ക്കുള്ളില്‍ കുഴിച്ചെടുത്ത  ലോകത്തിലെ തന്നെ  ഏറ്റവും വലിയ പിങ്ക് ഡയമണ്ടാണിത്. ലുലോ ഖനിയുടെ ഉടമസ്ഥര്‍ ലുകാപാ ഡയമണ്ട് കമ്പനിയാണ്. അത് അങ്കോള സര്‍ക്കാരും ആസ്ത്രേല്യയിലെ കമ്പനിയും തമ്മിലുള്ള സംയുക്തസംരംഭമാണ്. ഈ ഖനി. 

ടൈപ് 2എയില്‍ പെട്ടതാണ് ഈ ഡയമണ്ടെന്നതിനാല്‍ ഇത് പ്രകൃതിദത്ത കല്ലുകളിലെ അതിശുദ്ധമായതാണ്. അപൂര്‍വ്വവുമാണ്. “ആഗോളതലത്തില്‍ ഇപ്പോള്‍ അംഗോള ഡയമണ്ടുകളുടെ കാര്യത്തില്‍ പ്രധാന രാജ്യമാണെന്ന് ലുലോ ഖനിയില്‍ നിന്നും കുഴിച്ചെടുത്ത ഈ പിങ്ക് ഡയമണ്ട് തെളിയിക്കുന്നു,”- അംഗോളയുടെ ധാതുവിഭവ മന്ത്രി ഡയമണ്ടിനൊ അസെവെഡോ പറയുന്നു. ഇനി ലുലോ റോസ് എന്ന ഇപ്പോഴത്തെ പിങ്ക് ഡയമണ്ട് കട്ടും പോളിഷും ചെയ്തു കഴിഞ്ഞാലേ വിലമതിക്കാനാവാത്ത ഡയമണ്ടായി മാറുകയുള്ളൂ. പക്ഷെ കട്ടും പോളിഷും കഴിഞ്ഞുവരുമ്പോള്‍ ഇപ്പോഴുള്ള കല്ലിലെ 50 ശതമാനം നഷ്ടമാകും. 

ഇതിന് കോടികള്‍ വിലമതിക്കും. ഇതിന് മുന്‍പ് 59.6 കാരറ്റ് മാത്രമുള്ള പിങ്ക് സ്റ്റാര്‍ എന്ന ഡയമണ്ട് ഹോങ്കോങ്ങിലെ ലേലത്തില്‍ വിറ്റുപോയത് 7.12 കോടി ഡോളറിനാണ്.  

ഇതിന് മുന്‍പ് 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നാണ് ഇതിനേക്കാള്‍ ഭാരം കൂടിയ 182 കാരറ്റുള്ള ഡാറിയ- ഐ- നൂര്‍ കണ്ടെടുത്തത്. ഡാറിയ ഐ നൂര്‍ ഇപ്പോള്‍ ഇറാന്‍ കിരീട ആഭരണശേഖരത്തിന്റെ ഭാഗമാണ്. 1739ല്‍ ഇറാനില്‍ നിന്നുള്ള നാദര്‍ ഷാ വടക്കേ ഇന്ത്യ ആക്രമിച്ച് ദല്‍ഹി പിടിച്ചു. ഇന്ത്യയുടെ കിരീടം അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദിന് നല്‍കിയതിന് പകരമായി ഡാറിയ ഐ നൂറും, കോഹിനൂറും പീകോക്ക് സിംഹാസനവും നദാര്‍ ഷാ കൊണ്ടുപോയി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഡാറിയ ഐ നൂര്‍ ഇറാനിലെ കിരീട ആഭരണ ശേഖരത്തിലേക്ക് പോയി. 

Tags: ഐഎസ്AtDiamondഡാറിയ ഐ നൂര്‍അംഗോളപിങ്ക് ഡയമണ്ട്ലുലോ-ഐ-നൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ച വജ്രം ; ധരിച്ചവരെല്ലാം ചാടി മരിച്ചു ! കൊടുംശാപം വഹിച്ച ഇന്ത്യൻ കറുത്തവജ്രം ബ്ലാക്ക് ഓർലോവ്

India

200 രൂപയ്‌ക്ക് പാട്ടത്തിനെടുത്തു , ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല്

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.