Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കളം നിറയാന്‍ മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തില്‍, ശക്തമായ മുന്നേറ്റത്തിന് എൻഡിഎ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ ത്രികോണ മത്സരം നഗരസഭയില്‍ നടക്കുമെന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്നുറപ്പാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 27, 2022, 10:42 am IST
in Kannur

കണ്ണൂര്‍: കേരളത്തില്‍ മറ്റെവിടെയും തെരഞ്ഞെടുപ്പ് ഇല്ലാത്ത കാലത്താണ് മട്ടന്നൂരില്‍ കാലങ്ങളായി നഗരസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1990 ല്‍ മട്ടന്നൂര്‍ പഞ്ചായത്തിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരസഭയായി ഉയര്‍ത്തിയെങ്കിലും എതിര്‍ കക്ഷികളിലെ ഒരു വിഭാഗം ആളുകള്‍ നിരന്തരം ഇതിനെ എതിര്‍ക്കുകയും ഇത് നിര്‍ത്തലാക്കണമെന്ന് വാദിക്കുകയും ചെയ്തു. ഒരു നഗരസഭയ്‌ക്കുള്ള ഭൗതികസാഹചര്യങ്ങള്‍ മട്ടന്നൂര്‍ നഗരസഭക്ക് ഇല്ലെന്നും ഇത് ജനങ്ങളെ നികുതി ഭാരം കൂട്ടാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും എതിര്‍പ്പ് ഉയര്‍ന്നത്.

1991ല്‍ സംസ്ഥാന ഭരണമാറ്റം സംഭവിച്ചപ്പോള്‍ വീണ്ടും മട്ടന്നൂര്‍ പഞ്ചായത്തായി മാറി. ഇതിനെതിരെ പല പ്രക്ഷോഭങ്ങളും കേസുകളുണ്ടായി. ഈ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തോളം മട്ടന്നൂര്‍ ഭരണ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ മട്ടന്നൂര്‍ വീണ്ടും നഗരസഭയായി മാറി. പഞ്ചായത്തും നഗരസഭയും അല്ലാത്ത അനിശ്ചിതത്വം കൊണ്ട് മറ്റ് തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ പോയതുകൊണ്ട് ഇവിടെ പ്രത്യേകമായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. 1997ലാണ് ആദ്യമായി മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്.

നഗരസഭ രൂപീകരിച്ചശേഷം 5 തവണയും എല്‍ഡിഎഫ് വിജയം നേടിയ നഗരസഭയാണ് മട്ടന്നൂര്‍. 2017ല്‍ 9 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി സെപ്തംബര്‍ 10 വരെയാണ്. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയിലെ നിലവിലെ നഗരസഭ അധ്യക്ഷ അനിതാ വേണുവാണ്. ആകെ 35 സീറ്റുള്ള നഗരസഭയില്‍ സിപിഎം-25 സീറ്റും സിപിഐ-1, ജനതാദള്‍-1, ഐ എന്‍ എല്‍-1 കോണ്‍ഗ്രസ്-4, മുസ്ലിം ലീഗ് 3, എന്നിങ്ങനെയാണ് കക്ഷി നില.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ ത്രികോണ മത്സരം നഗരസഭയില്‍ നടക്കുമെന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്നുറപ്പാണ്.

വര്‍ഷങ്ങളായി നഗരസഭ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഭരണത്തില്‍ മട്ടന്നൂര്‍ നഗരം ഉള്‍പ്പെടെയുളള നഗരസഭാ പരിധിയില്‍ വികസന പിന്നോക്കാവസ്ഥ നിലനില്‍ക്കുകയാണ്. കൂടാതെ സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരവും കോണ്‍ഗ്രസിനകത്തെ ശൈഥില്യവും എന്‍ഡിഎ മുന്നണിക്ക് നഗരസഭയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം. പത്രികാ സമര്‍പ്പണം ഇന്നലെ ആരംഭിച്ചു. പട്ടിക സ്വീകരിക്കുന്ന അവസാനദിവസം ആഗസ്ത് 2 ആണ്. 20നാണ് തെരഞ്ഞെടുപ്പ്.

Tags: നഗരസഭbjpelectionMattannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.