Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; ഇനി കച്ചവടം ഗോള്‍ഡന്‍ മാര്‍ക്കറ്റിൽ മതിയെന്ന് കോർപ്പറേഷൻ, പ്രതിഷേധവുമായി ബിഎംഎസും ഇടത് സംഘടനകളും

കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 13, 2022, 01:24 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍:  ജയ ബേക്കറി ജങ്ഷന്‍ മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെ നാളെ മുതല്‍ റെഡ്‌സോണ്‍ ആയി കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഒഴിപ്പിക്കല്‍ നടപടി അറിയിച്ചുള്ള കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നോട്ടീസ് ഈഭാഗത്ത് പതിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍ ആവശ്യമായ എഗ്രിമെന്റ് സമര്‍പ്പിച്ച് കോര്‍പ്പറേഷന്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണം.  നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നാളെ മുതല്‍ നിയമനാസൃതമുള്ള പിഴയുള്‍പ്പെടെ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നു. ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്കാണ് കച്ചവടക്കാരെ ഇന്നും നാളെയുമായി മാറ്റുന്നത്.  

ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ 16 മുതല്‍ നടത്തുമെന്ന് മേയര്‍ എം.കെ വര്‍ഗീസ്  അറിയിച്ചു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസും ഇടത് വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു. തിരക്കേറിയ മുംബൈയില്‍ പോലും തെരുവ് കച്ചവടം നടക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് കൂടി പുനരധിവാസം നല്‍കിയതിന് ശേഷമേ എല്ലാവരെയും ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ബിന്നി ഇമ്മട്ടി ചൂണ്ടിക്കാട്ടി.  

കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം നഗരത്തിലെ 1700 വഴിയോര കച്ചവടക്കാരുണ്ട്. ഇവരില്‍ 214 പേരെ മാത്രമേ ഇപ്പോള്‍ പുനരധിവസിപ്പിക്കുന്നുള്ളൂ. മറ്റുള്ളവര്‍ പെരുവഴിയിലാകും. ഗോള്‍ഡന്‍ മാര്‍ക്കറ്റില്‍ പുനരധിവസിപ്പിക്കുന്ന 214 വഴിയോര കച്ചവടക്കാരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടും പുനരധിവാസം കിട്ടാത്ത 1486 പേര്‍ എങ്ങോട്ട് പോകുമെന്നാണ് വ്യാപാരി സംഘടനകളുടെ ചോദ്യം.   ചെരുപ്പ്, മണ്‍പാത്രം, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ കച്ചവടം ചെയ്യുന്നവരെല്ലാം കോര്‍പ്പറേഷന്‍ ഒഴിപ്പിക്കല്‍ നടപടിയോടെ വഴിയാധാരമാകും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വഴിയോര കച്ചവട സംഘം (ബിഎംഎസ്) തൃശൂരില്‍ ഇന്ന് അടിയന്തിര യോഗം ചേരും. ഭാവി പരിപാടികളുടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോഗം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags: വ്യാപാരംThrissurവഴിയോര കച്ചവടക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

Kerala

താന്‍ സിപിഎം പാര്‍ട്ടി മെമ്പർ ; തൃശൂരില്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് പറയില്ലെന്ന് ഇര്‍ഷാദ് അലി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

വടകരയില്‍ ടെമ്പോ ട്രാവലറും കാറുമാണ് കൂട്ടിയിടിച്ച് 4 മരണം

പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ കണ്ടെത്തി: കാണാതായത് മെയ് 7 ന്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies