Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തെ വികസന പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാളെന്ന് ഗവര്‍ണര്‍; ശ്രീ ചിത്തിരതിരുനാള്‍ ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

രണ്ട് ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്മരണാര്‍ഥം ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റാണു പുരസ്‌കാരം നല്‍കിയത്.

Janmabhumi Online by Janmabhumi Online
Jul 5, 2022, 08:42 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീ ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ 2020, 2021 ദേശീയ പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. 2020ലെ അവാര്‍ഡ് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലക്യഷ്ണനും 2021ലെ അവാര്‍ഡ് ഗായിക കെ.എസ്. ചിത്രയ്‌ക്കുമാണ് സമ്മാനിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്മരണാര്‍ഥം ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റാണു പുരസ്‌കാരം നല്‍കിയത്.

സാമൂഹ്യ നവോത്ഥാനത്തിന് വേണ്ടി കലയെ ഉപയോഗിച്ച വ്യക്തിത്വങ്ങളാണ് അവാര്‍ഡ് നല്‍കി ആദരിച്ച ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായിക കെ.എസ്. ചിത്രയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാള്‍ ആയിരുന്നു. ആധുനികവും വിശാലവുമായ കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു ചിത്തിര തിരുനാള്‍. അതുകൊണ്ടാണ് ഇന്നും ജനങ്ങളുടെ മനസില്‍ അദ്ദേഹം നിലനില്‍ക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ചറിഞ്ഞ മഹാത്മാഗാന്ധി ചിത്തിര തിരുനാളിനെ ആധുനിക അശോകന്‍ എന്നാണ് വിശേഷിപ്പിച്ചത്. ‘വിനയംകൊണ്ട് സമുന്നതനും മൗനംകൊണ്ട് വാചാലനുമായിരുന്നു ചിത്തിര തിരുനാള്‍’ ഗവര്‍ണര്‍ പറഞ്ഞു.

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായിരുന്നു. കലയ്‌ക്കായി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്കാണ് ശ്രീ ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കല കച്ചവട ചരക്കല്ലെന്ന് തെളിയിച്ചവരാണ് അടൂര്‍ ഗോപാലക്യഷ്ണനും കെ.എസ്. ചിത്രയും. അത് കൊണ്ട് തന്നെ ഏവരുടേയും മനസ്സില്‍ ഇവര്‍ എന്നും ജ്വലിച്ച് നില്‍ക്കുമെന്നും കുമ്മനം പറഞ്ഞു. ടി.പി. ശ്രീനിവാസന്റെ ‘ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ചാംസ് ആന്‍ഡ് ചലഞ്ചസ്’ എന്ന പുസ്തകവും ഗവര്‍ണര്‍  പ്രകാശനം ചെയ്തു. ശ്രീചിത്ര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാല്‍ എസ്. പുഷ്പവല്ലി നന്ദിയും പറഞ്ഞു.

Tags: kerala governorArif Mohammad Khanശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം ; ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടി പോലും ഗവർണറെ പിരിച്ചുവിടാൻ ആവശ്യമില്ല ; എം എ ബേബി

Kerala

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; ”ഭരണഘടനാ ബെഞ്ചിന്റെ വിഷയമായിരുന്നു അത്; ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

Kerala

ശ്രീരാമനവമി സമ്മേളനം നാളെ; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

‘ഗോത്രപര്‍വം 2025’ ഒന്‍പതിന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് കേരളാ ഗവര്‍ണര്‍; യോഗി സർക്കാരിന് നന്ദി പറഞ്ഞ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies