Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളിത്തിരയിലെ പഴശ്ശിത്തമ്പുരാന്‍

പോരാട്ടത്തിന്റെയും ജീവിതത്തിന്റെയും ദേശഭക്തിയുടെയും കനല്‍ നിറഞ്ഞകഥ അഭ്രപാളിയില്‍ അഗ്‌നി പടര്‍ത്തി മാഞ്ഞിട്ട് 58 കൊല്ലം പിന്നിട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:09 am IST
in Kerala

കൊച്ചികണ്ടും കൊടകു കണ്ടും കൊതിപിടിച്ചുപോയ സായിപ്പിനെ നോക്കിയാണ് അഭ്രപാളിയിലും അനുവാചകനിലും ചിരിയും അതിലേറെ ആവേശവും പടര്‍ത്തിയ ആ ഗാനം പിറന്നത്. കൊല്ലക്കുടിലില് തൂശിവില്‍ക്കണ സായിപ്പേ എന്നാണ് പരിഹാസം കലര്‍ന്ന വിളി. വയനാടന്‍ മണ്ണിലേക്ക് തുപ്പാക്കിയുമായി വന്നിറങ്ങിയ സായിപ്പിന്റെ പടയോട് അന്നാട്ടിലെ സാധാരണക്കാരന്റെ ഉശിരുള്ള വികാരത്തിന് വരികളെഴുതിയത് സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മ. പഴശ്ശിയിലെത്തമ്പുരാന്‍ പകര്‍ന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആ പാട്ട് സിനിമയിലും പിന്നെ നാടൊട്ടാകെയും ഒഴുകിപ്പടര്‍ന്നത്.

‘ആദ്യത്തെ കപ്പലില്‍ വന്നത് സോപ്പ് ചീപ്പ് കണ്ണാടി

പിന്നത്തെ കപ്പലില്‍ വന്നത് തൂക്കുചങ്ങല തുപ്പാക്കി

വയലെറമ്പത്ത് വെള്ളക്കൊക്കുകള്‍

നൊയമ്പുനോക്കണപോലെ നിങ്ങള്

വയനാടന്‍മലകള്‍ നോക്കി

വെള്ളമെന്തിനിറക്കണു….’

1964ലാണ് വെള്ളിത്തിര കീഴടക്കിയ പഴശ്ശിരാജ പുറത്തുവരുന്നത്. മലയാള സിനിമയില്‍ ചരിത്രപുരുഷന്മാരെ ആഢ്യത്വത്തോടെ അവതരിപ്പിച്ച കൊട്ടാരക്കര ശ്രീധരന്‍നായരാണ് പഴശ്ശത്തമ്പുരാനായി വേഷമിട്ടത്. സത്യനും നസീറും അടക്കമുള്ള മുന്‍നിരക്കാരും അഭിനേതാക്കളായി.

വിശ്രുത സാഹിത്യകാരന്‍ തിക്കോടിയന്റെ രചനയിലാണ് പഴശ്ശിരാജ അഭ്രപാളിയില്‍ പിറന്നത്.  സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതിയ കേരളസിംഹം പഴശ്ശിരാജ എന്ന ചരിത്രനോവലായിരുന്നു അവലംബം. എം. കുഞ്ചാക്കോ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചു. വയലാര്‍ പാട്ടെഴുതി. ആര്‍.കെ. ശേഖര്‍ സംഗീതസംവിധാനം ചെയ്തു. ചൊട്ടമുതല്‍ ചുടല വരെ, അഞ്ജനക്കുന്നില്‍ തിരിതെളിക്കാന്‍ പോകും, ചിറകറ്റുവീണൊരു കൊച്ചുതുമ്പീ തുടങ്ങി പതിമൂന്ന് ഗാനങ്ങള്‍….

അഞ്ജനക്കുന്നില്‍ തിരിതെറുക്കാന്‍ പോകും

അമ്പലപ്രാവുകളേ

പോണ വഴിക്കോ വരും വഴിക്കും

മാണിക്യമഞ്ചല്‍ കണ്ടോ

കൈതപ്പൂക്കളാല്‍ കര്‍പ്പൂരമുഴിയുന്ന

കാനനനദേവതമാര്‍

കാണാന്‍ കൊതിക്കുമാ മഞ്ചലിനുള്ളില്‍

രാജകുമാരനുണ്ടോ …. പഴശ്ശിത്തമ്പുരാന് കാടും നാടും നല്കിയ വരവേല്പിന്റെ ഈണങ്ങള്‍…

പോരാട്ടത്തിന്റെയും ജീവിതത്തിന്റെയും ദേശഭക്തിയുടെയും കനല്‍ നിറഞ്ഞ കഥ അഭ്രപാളിയില്‍ അഗ്നി പടര്‍ത്തി മാഞ്ഞിട്ട് 58 കൊല്ലം പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി കേരളവര്‍മ്മ പഴശ്ശിരാജ വീണ്ടും തിയേറ്ററുകള്‍ കീഴടക്കി. നിത്യഹരിതമാണ് പഴശ്ശിയുടെ ചരിത്രമെന്ന് തെരയാന്‍ മറ്റ് ഏടുകള്‍ വേണ്ട. എന്നിട്ടും അമൃതോത്സവത്തിന്റെ കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ ആവേശം തുളുമ്പുന്ന ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സംവിധാനം ഉണ്ടാകുന്നില്ല. പ്രാദേശികതലങ്ങളില്‍ വരെ വിദേശസിനിമകള്‍ ഉള്‍പ്പെടുത്തി ഫിലിഫെസ്റ്റുകള്‍ സംഘടിപ്പിക്കുമ്പോഴെങ്കിലും പൊടി തട്ടിയെടുക്കേണ്ടതാണ് ഈ ചിത്രങ്ങള്‍. കാലമെത്ര കഴിഞ്ഞാലും പഴശ്ശിയുടെ നാട്ടുകാര്‍ പാടിയ പാട്ട് ചലച്ചിത്ര ചരിത്രത്തില്‍ നിന്ന് മായുന്നില്ല….

തലശ്ശേരി കടപ്പുറത്തെ കച്ചോടക്കമ്പനിയാപ്പീസ് ഇന്ന് മലയാളക്കര കൊള്ളയടിക്കണ കറക്കുകമ്പനിയാപ്പീസ് പൊളിച്ചുമാറ്റണതെന്നിനിയീ പൊളിഞ്ഞ കമ്പനിയാപ്പീസ്…. കാലമിത്ര കഴിഞ്ഞിട്ടും

Tags: keralaആസാദി ക അമൃത് മഹോത്സവ്പഴശ്ശിരാജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.