Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലയാള കൃതികള്‍ കൊച്ചുവൃത്തങ്ങളില്‍ ഒതുങ്ങേണ്ടവയല്ല

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്‌പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

Janmabhumi Online by Janmabhumi Online
Jun 26, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail
  • നിരവധി ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുന്നയാളാണ് താങ്കള്‍. ഇക്കാര്യത്തിലും മറ്റൊരു മലയാളി ഉണ്ടെന്നു തോന്നുന്നില്ല?

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്‌പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

  • അസംഖ്യം ശിഷ്യന്മാര്‍ അങ്ങേക്കുണ്ട്. അവരെയൊക്കെ ഭാഷാ ഗവേഷണങ്ങളില്‍ കര്‍മനിരതരാക്കുന്നു?

 സര്‍ഗധനരായ എഴുത്തുകാര്‍ നമുക്കു ധാരാളമുണ്ട്. അപ്രകാരമുള്ള വിവര്‍ത്തകരും വേണം. കേരളത്തിനു പുറത്തേക്ക് നമ്മുടെ വിഭവങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ആളില്ല. എണ്‍പതിലധികം പത്രങ്ങളുണ്ട് ഹിന്ദിയില്‍. കോടിക്കണക്കിനു പേര്‍ അവ വായിക്കുന്നു. സപ്ലിമെന്റില്‍ ചേര്‍ക്കാന്‍ പോലും നമ്മുടെ വിഭവങ്ങള്‍ അവര്‍ക്കു കിട്ടുന്നില്ല. ഈയവസ്ഥ മാറണം. മികച്ച ഒട്ടേറെ വിവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. എം.എന്‍. സത്യാര്‍ഥി, ദിവാകരന്‍ പോറ്റി, അഭയദേവ്, പി.  മാധവന്‍ പിള്ള, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍… ആ നിരയിലേക്ക് പുതിയ തലമുറയില്‍നിന്നുള്ളവര്‍  കൂടുതലായി വരണം. മലയാളത്തിന്റെ കൊച്ചുവൃത്തത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല ഇവിടെ ഇറങ്ങുന്ന പല കൃതികളും. നാം അവ ഹിന്ദിയിലേക്കു കൊടുത്താല്‍ മതി. അവിടെ നിന്ന് മറ്റനേകം ഭാഷകളിലേക്ക് പകര്‍ക്കപ്പെടാന്‍ തുറന്ന അവസരങ്ങളുണ്ട്.

  • മലയാളത്തില്‍നിന്ന്  അന്യഭാഷകളിലേക്ക് എത്തേണ്ട കൃതികളല്ല പലപ്പോഴും എത്തുന്നതെന്ന പരാതിയുണ്ടല്ലോ?

എത്തിക്കേണ്ടവരല്ല എത്തിക്കേണ്ടതെന്നു തോന്നാറുണ്ട്. സര്‍ഗാത്മകതയോട് ആഭിമുഖ്യമുള്ളവര്‍ വേണം പരിഭാഷ നിര്‍വഹിക്കാന്‍. അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ നനവുള്ള നമ്മുടെ കൃതികള്‍ അവിടെയെത്തുമ്പോള്‍ വരണ്ടതാകും. അതിനാല്‍ വിവര്‍ത്തകര്‍ക്ക്് ഭാഷാ വഴക്കം മാത്രം പോര. മൂലകൃതികളുടെ സഹയാത്രികരാകാന്‍ അവര്‍ക്കു കഴിയണം. അനുഗാമികളായാല്‍ പോര.

  • അസംഖ്യം ഭാഷകളുടെ നാടാണ് ഭാരതം, അവിടെ വിവര്‍ത്തനം ചെയ്യുന്നതെന്താണ്?

 ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സമൃദ്ധിയും വാക്കുകള്‍ക്കതീതമാണ്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത തിരിച്ചറിയപ്പെടാതെ കിടക്കുന്നു. ഈ തിരിച്ചറിവിന്റെ പാതയാണ് വിവര്‍ത്തനം. നിരവധി ഭാഷകള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇതൊരു ശാപമാണെന്നു കരുതുന്നവരുമുണ്ട്. ഭാഷയുടെ വൈവിധ്യം ശാപമല്ല. ഇത്രയധികം ഭാഷകളില്‍ ഒരേ സമയം സാഹിത്യം രചിക്കപ്പെടുന്ന മറ്റൊരു രാജ്യമില്ല. ഇവയെല്ലാം നമ്മുടെ പൊതുസമ്പത്താണ്. പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടവയാണ്. അപരിചിത്വത്തിന്റെ ഭിത്തികള്‍ ഇല്ലാതാവുകയാണ് അതിനാദ്യം വേണ്ടത്. പകരം സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആ ദൗത്യമാണ് വിവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്.

Tags: doctorarif muhammad khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമിഴ്നാട്ടില്‍ ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

US

അമേരിക്കയില്‍ അഞ്ചാംപനി പടരുന്നു; യുവഡോക്ടര്‍മാര്‍ കാണുന്നത് ഇതാദ്യം, രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികൾ

Kerala

ദേശീയ പാതയില്‍ കൊടുങ്ങല്ലൂരുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ മരിച്ചു, ഭാര്യയ്‌ക്ക് പരിക്ക്

Kerala

സിസേറിയനിടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് ‘മറന്നുവച്ച’ വനിതാ ഡോക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴ

Kerala

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളുടെ ഏഴരകോടി തട്ടിയ 2 ചൈനാക്കാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies