Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെറുതോണിയില്‍ റോഡ് നിര്‍മിക്കുന്നത് പരിസ്ഥിതി ആഘാത പഠനം നടത്താതെ

കുന്നിന്‍ ചരിവുകളുടെ സംരക്ഷണത്തിനായി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മാത്രമെ ഇവ ഇടിച്ച് നിരത്തി നിര്‍മാണം നടത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ ഈ റോഡ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കുന്നിടിക്കാനുമാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 10:04 am IST
in Idukki
ചെറുതോണിയില്‍ സിപിഎം ഓഫീസിന് സമീപം കുന്നിടിച്ച് നിരത്തി വീതി കൂട്ടുന്നു

ചെറുതോണിയില്‍ സിപിഎം ഓഫീസിന് സമീപം കുന്നിടിച്ച് നിരത്തി വീതി കൂട്ടുന്നു

ഇടുക്കി: ചെറുതോണി ടൗണിന്റെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രീകോടതി വിധിയുടെ ലംഘിച്ചെന്ന് ആക്ഷേപം. ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗമാണ് 3 മീറ്റര്‍ വീതി കൂട്ടി നിര്‍മിക്കുന്നത്. ഇടുക്കി ഡെവല

പ്‌മെന്റ് അതോററ്റിയുടെ കീഴിലാണ് നിര്‍മാണം നടക്കുന്ന സ്ഥലം വരുന്നത്.  ഈ മാസം ആദ്യം വന്ന സുപ്രീകോടതി വിധി പ്രകാരം സംരക്ഷിത വനമേഖലക്ക് സമീപം ഇത്തരം നിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തി ഈ റിപ്പോര്‍ട്ട് പ്രകാരം വേണം ജോലികള്‍ ആരംഭിക്കാന്‍. കുന്നിന്‍ ചരിവുകളുടെ സംരക്ഷണത്തിനായി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മാത്രമെ ഇവ ഇടിച്ച് നിരത്തി നിര്‍മാണം നടത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ ഈ റോഡ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കുന്നിടിക്കാനുമാകില്ല.  

എന്നാല്‍ ഇതൊന്നും തേടാതെയാണ് കുന്നുകള്‍ ഇടിച്ചുള്ള നിര്‍മാണം പുരോഗമിക്കുന്നത്. പാറയടക്കം പൊട്ടിച്ച് നീക്കിയും നിരവധി മരങ്ങളും മുറിച്ചാണ് നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തുന്നതിനായി കുന്നിടിക്കുന്നുണ്ട്. ചെറുതോണി സിപിഎം ഓഫീസിന് സമീപം ഇത്തരത്തില്‍ വലിയ കുന്നിടിച്ച് നിരത്തി കഴിഞ്ഞു. കഴിഞ്ഞവാരം മന്ത്രി റോഷി അഗസ്റ്റിനാണ് റോഡ് പണി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിന് മുമ്പ് വന്ന സുപ്രീകോടതി വിധി ഇവിടെ ലംഘിക്കുകയായിരുന്നു. ഇടുക്കി സംഭരണി സ്ഥിതി ചെയ്യുന്ന ഭാഗം (വെള്ളം ഉള്‍പ്പെടെ) ഇടുക്കി വന്യജീവി സങ്കേതത്തിന് കീഴിലാണ്. ഇവിടെ നിന്ന് അരകിലോ മീറ്ററില്‍ താഴെ മാത്രമാണ് ഈ റോഡിലേക്കുള്ളത്. റോഡ് നിര്‍മാണത്തിന് സോഷ്യല്‍ ഫോറസ്റ്ററി ആണ് അനുമതി നല്‍കിയതെന്നാണ് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വാര്‍ഡന്‍ പറയുന്നത്. എന്നാല്‍ മരം മുറിക്കാന്‍ അല്ലാതെ റോഡ് പണിക്ക് അനുമതി നല്‍കാന്‍ സോഷ്യല്‍ ഫോറസ്റ്ററി ആകില്ല.  

റോഡ് നിര്‍മാണത്തിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നേരത്തെ അനുമതി നല്‍കിയതാണെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി വന്നത് ഇവരാരും അറിഞ്ഞതായും ഭാവിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായാണ് ഇത്തരത്തില്‍ ചെറുതോണി ടൗണിന് ഗുണകരമാകേണ്ട പദ്ധതിക്കെതിരെ ആക്ഷേപമുയരാന്‍ കാരണം. മറ്റൊരിടത്തും ഇല്ലാത്ത ഒരു കി.മീ. ബഫര്‍ സോണ്‍ എന്നത് ആദ്യപിണറായി മന്ത്രിസഭയുടെ കാലത്ത് 2019ലാണ് അംഗീകരിച്ചത്. ഇതാണ് സുപ്രീംകോടതി ഉത്തരവിലൂടെ ശരിവെച്ചത്.

Tags: buildingCheruthoni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.