Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാണ്‍പൂര്‍ അക്രമം: മുഖ്യആസൂത്രകന്‍ ഹയത്ത് ഹഷ്മിയുടെ ഭാര്യ സാറ ഹയത്ത് ബന്ദാഹ്വാനത്തിന് ഉപയോഗിച്ച വാട്സാപ് ഗ്രൂപ്പുകളിലെ അംഗങ്ങളെ നീക്കം ചെയ്തു

ത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മിയുടെ ഭാര്യ പല വാട്സാപ് ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തതായി കണ്ടെത്തല്‍.

Janmabhumi Online by Janmabhumi Online
Jun 8, 2022, 08:23 pm IST
in India
കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മി അനുയായികളെ പ്രകോപനത്തിന് പ്രേരിപ്പിക്കുന്നു

കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മി അനുയായികളെ പ്രകോപനത്തിന് പ്രേരിപ്പിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ::ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മിയുടെ ഭാര്യ പല വാട്സാപ് ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തതായി കണ്ടെത്തല്‍. ഭാര്യ സാറ ഹയത്തിന് കലാപവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പല വാട്സാപ് ഗ്രൂപ്പിലെയും അംഗങ്ങളെ നീക്കം ചെയ്തതായി അവര്‍ വെളിപ്പെടുത്തിയത്. ഇത് അക്രമികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു.  

കൂട്ടികളെയും സ്ത്രീകളെയും ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി എന്ന വിശദീകരണമാണ് സാറ ഹയത്ത് നല്‍കുന്നത്. ഭര്‍ത്താവ് സഫര്‍ ഹയത്ത് ഹഷ്മിയുടെ പേര് പോലും പല വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കിയെന്നും സാറ ഹയത്ത് പറയുന്നു. വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളെ പൊലീസ് പ്രതികളാക്കി ചേര്‍ക്കുമെന്ന് ഭയക്കുന്നതിനാലാണ് പലരെയും ഗ്രൂപ്പുകളില്‍ നിന്നും നീക്കം ചെയ്തതെന്നാണ് സാറ ഹയത്തിന്റെ വിശദീകരണം. പക്ഷെ ഇവര്‍ക്ക് കലാപം ആസൂത്രണം ചെയ്യുന്നതില്‍ പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.  

സാറ ഹയത്ത് നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആണ്. മറ്റ് നിരവധി വാട്സാപ് ഗ്രൂപ്പുകളില്‍ സജീവ അംഗവുമാണ്. ബന്ദിന് ആഹ്വാനം നടത്തിയത് ഈ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ്. ബന്ദിന്റെ വിശേഷങ്ങള്‍ അപ്പപ്പോള്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ അന്യോന്യം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.  

ചോദ്യം ചെയ്തപ്പോള്‍ സാറ ഹയത്ത് പൊലീസിനെ വിമര്‍ശിച്ചത് പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അമ്പരപ്പുളവാക്കി. “പൊലീസ് ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് കലാപം കത്തിപ്പടരും മുമ്പ് പൊലീസിന് അത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല”- ചോദ്യം ചെയ്യലിനിടയില്‍ സാറ ഹയത്ത് പൊലീസിനോട് ചോദിക്കുന്നു. വാസ്തവത്തില്‍ മുഖ്യആസൂത്രകന്‍ സഫര്‍ ഹയത്ത് ഹഷ്മിയുടെ ആഹ്വാനമാണ് യുവാക്കളെ കല്ലെറിയാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒപ്പം പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുക കൂടി ചെയ്തതോടെയാണ് കലാപം കത്തിപ്പടര്‍ന്നത്. ഇതറിഞ്ഞിട്ടും സാറ ഹയത്ത് പൊലീസിനെ കുറ്റപ്പെടുത്തുന്ന വിചിത്രവാദമാണ് ഉയര്‍ത്തുന്നത്. സഫര്‍ ഹയത്ത് ഹഷ്മിയുടെ നേതൃത്വത്തിലാണ് പ്രവാചകനിന്ദയെ അപലപിച്ച് കടകള്‍ അടയ്‌ക്കാന്‍ ആഹ്വാനമുണ്ടായത്.  

മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരസ്പരം ബന്ധമില്ലാത്ത യുവാക്കള്‍ അക്രമത്തിനെത്തിയതും ഇതിന് പിന്നിലെ വ്യക്തമായ ആസൂത്രണമാണ് വെളിപ്പെടുത്തുന്നത്. കാണ്‍പൂരിലെ സാമൂഹ്യസന്നദ്ധ സംഘടനയായ മൗലാന മുഹമ്മദ് അലി(എംഎംഎ) യുടെ വാട്സാപ് ഗ്രൂപ്പായ എംഎംഎ ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ കാണ്‍പൂര്‍ ടീമില്‍ അക്രമത്തിന്റെ ചിത്രങ്ങളും വീഡിയോകളും അപ്പപ്പോള്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എംഎംഎ) യുടെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഹയത്ത് സഫര്‍ ഹഷ്മി.  

ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞെത്തിയവരാണ് കാണ്‍പൂരില്‍ കലാപം സൃഷ്ടിച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത 1000 പേര്‍ അഞ്ജാതരാണ്. 58 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎംഎയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റ് ജാവേദ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘടനയില്‍ അംഗമായി മുഹമ്മദ് റാഹില്‍, മുഹമ്മദ് സുഫിയന്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു. 

Tags: കുറ്റാരോപിതന്‍wifeവാട്‌സാപ്പ്കാണ്‍പൂര്‍ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍കാണ്‍പൂര്‍ അക്രമംസഫര്‍ ഹയത് ഹഷ്മിസാറ ഹയത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

Kerala

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

Kerala

കൊല്ലത്ത് വയോധികയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

Kottayam

ഫോണ്‍ കോളിനെച്ചൊല്ലി തര്‍ക്കം, ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂർ എയർലൈൻസിൽ എയർ ഹോസ്റ്റസിനെ ടോയ്‌ലറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ

തുർക്കിയിൽ ഓഫീസ് തുറക്കാൻ കോൺഗ്രസിന് പണം എവിടെ നിന്ന് ? സഹായിച്ചത് ആര് : ചോദ്യങ്ങൾ ഉയരുന്നു

തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ

പാകിസ്ഥാനിയുമായി ഇറാഖി കപ്പൽ ഇന്ത്യയിൽ ; കാലു കുത്താൻ അനുമതി നൽകാതെ കേന്ദ്രസർക്കാർ

പുഷ്കർ കുംഭമേളയ്‌ക്ക് തുടക്കമായി : പാണ്ഡവർ സ്വർഗത്തിലേക്ക് പോയെന്ന് കരുതുന്ന അതേയിടം, ബദരീനാഥിന് സമീപത്തെ പുണ്യഭൂമി ഇനി ഭക്തിസാന്ദ്രം

പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ കേസ് ചുമത്തി

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

‘വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം’; ജനീഷിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies