Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്‍ഡോസര്‍ ഉരുളാന്‍ സമ്മതിക്കാത്ത ജഹാംഗീര്‍പുരിയില്‍ അക്രമികള്‍ വാളും വടികളുമായി അഴിഞ്ഞാടി; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കല്ലേറ്

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 03:45 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.  യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായുള്ള അക്രമമാണെന്നും ഇതില്‍ വര്‍ഗ്ഗീയതയില്ലെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

വാളുകളും വടികളും കല്ലുകളുമായി ഏകദേശം 25-50 പേര്‍ വരെ ഉള്‍പ്പെടുന്ന സംഘം രാത്രി പത്ത് മണിയോടെ ജഹാംഗീര്‍പുരിയില്‍ എത്തിയതായി അക്രമത്തിന് ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു. “പലരും ഞങ്ങള്‍ക്ക് നേരെ വാളോങ്ങി. അതുകൊണ്ട് ഞങ്ങള്‍ വീടിനുള്ളില്‍ അടച്ചിട്ടിരുന്നു. അവര്‍ വീടുകള്‍ക്ക് മുന്നിലെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ക്രമസാമാധാന പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വീടിനുള്ളില്‍ താമസിക്കുന്ന ചിലര്‍ക്ക് ഓടി രക്ഷപ്പെടാനായി. ചില നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പലരും വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നു”- ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു.  

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമികളായ യുവാക്കളുടെ സംഘം വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് കാണാം. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.  

പ്രശ്നത്തില്‍ വര്‍ഗ്ഗീയതയില്ലെന്നും യുവാക്കള്‍ തമ്മില്‍ എന്തോ തര്‍ക്കത്തിന്റെ പേരില്‍ നേരത്തെ നടന്ന ഏറ്റുമുട്ടലിന് പകരം വീട്ടാന്‍ വന്നതാണെന്ന് പറയുന്നു. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ശ്രമിച്ച സ്ഥലമാണ് ജഹാംഗീര്‍പുരി. ഇവിടെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടത്തിയ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രീംകോടതി തടഞ്ഞതിനാല്‍ അതിന് സാധിച്ചില്ല. മ്യാന്‍മറില്‍ നിന്നെത്തിയ മുസ്ലിങ്ങളായ രോഹിംഗ്യകളും ഒട്ടേറെ സാമൂഹ്യവിരുദ്ധ ശക്തികളും  അനധികൃതക്കെട്ടിടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് ജഹാംഗീര്‍പുരി.  

Tags: delhiകല്ലെറിയല്‍Swordജഹാംഗീര്‍പുരിജഹാംഗീര്‍പുരി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.