Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപി എന്തൊര് മനുഷ്യനാണ്? അമൃതയില്‍ ക്യാന്‍സറായി കിടക്കുമ്പോള്‍ ആരുമറിയാതെ എല്ലാ സഹായവും ചെയ്തു: ‍ഡ്രാക്കുള സുധീര്‍

വിനയന്റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ടാണ് തുടക്കത്തില്‍ ശ്രദ്ധേയനായതെങ്കിലും പിന്നീട് തെലുങ്കിലും മറ്റ് ഭാഷകളിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന വില്ലനായി മാറിയ നടനാണ് ഡ്രാക്കുള സുധീര്‍. ആപ്പിള്‍ പോലും നാല് തവണ കഴുകിയതിന് ശേഷം കഴിക്കുന്ന നടനാണ് ഡ്രാക്കുള സുധീര്‍. തന്റെ ബോഡിയാണ് തന്റെ ഏറ്റവും വലിയ അസറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സുധീര്‍. പക്ഷെ അദ്ദേഹത്തിനും ക്യാന്‍സര്‍ വന്നു. വന്‍കുടലിലെ (കോളന്‍) ക്യാന്‍സര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 07:49 pm IST
in Kerala

കൊച്ചി:വിനയന്റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ടാണ് തുടക്കത്തില്‍ ശ്രദ്ധേയനായതെങ്കിലും പിന്നീട് തെലുങ്കിലും മറ്റ് ഭാഷകളിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന വില്ലനായി മാറിയ നടനാണ് ഡ്രാക്കുള സുധീര്‍. ആപ്പിള്‍ പോലും നാല് തവണ കഴുകിയതിന് ശേഷം കഴിക്കുന്ന നടനാണ് ഡ്രാക്കുള സുധീര്‍. തന്റെ ബോഡിയാണ് തന്റെ ഏറ്റവും വലിയ അസറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സുധീര്‍ കരമന. പക്ഷെ അദ്ദേഹത്തിനും ക്യാന്‍സര്‍ വന്നു. വന്‍കുടലിലെ (കോളന്‍) ക്യാന്‍സര്‍.  

ഉടനെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ നാഗാര്‍ജുനയുടെ സഹോദരന്റെ ചിത്രം ചെയ്തേ സര്‍ജറി വേണ്ടൂ എന്ന പിടിവാശിയിലായിരുന്നു സുധീര്‍. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അമൃത ആശുപത്രിയില്‍ ചെന്നു. അവിടെ ഡോ. സുധീറാണ്. വിദഗ്ധനായ സര്‍ജന്‍. തെലുങ്ക് സിനിമയില്‍ ഡേറ്റ് കൊടുത്തതിനാല്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ നാളെത്തന്നെ സര്‍ജറി ചെയ്യാമെന്നായി ഡോക്ടര്‍. 11ന് സര്‍ജറി. 17 തീയതി വീട്ടില്‍ പോയപ്പോള്‍ സ്റ്റിച്ചെല്ലാം എടുത്തുമാറ്റി.18ാം തിയതി ജിമ്മില്‍ പോയി. പിന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയി. എംജി ശ്രീകുമാറുമായുള്ള അഭിമുഖത്തിലാണ് ഡ്രാക്കുള സുധീര്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അതിനിടയില്‍ പിന്നെ സുരേഷ് ഗോപിയെക്കുറിച്ചായി സംസാരം.  

ഞാന്‍ ഹോസ്പിറ്റര്‍ കിടക്കയാണ്. മിസിസ് ചൗധരി അങ്ങിനെ പലരും വന്നു. ഒരു പാട് പേര് വന്നു സഹായം ചെയ്യുന്നുണ്ട്. പക്ഷെ അതിനിടയിലാണ് സുരേഷ് ഗോപി എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് ആശുപത്രി അധികൃതരോട് പ്രത്യേകം പറഞ്ഞ കാര്യം ഡ്രാക്കുള സുധീര്‍ അറിയുന്നത്. ‘അവന് എല്ലാ സഹായങ്ങളും ചെയ്യണം. സാമ്പത്തികമായി അവനോട് ഒന്നും ചോദിക്കരുത്’- എന്നാണ് സുരേഷ് ഗോപി ആശുപത്രിയധികൃതരോട് പറഞ്ഞിരുന്നത്. സുധീര്‍ പറയുന്നു: “സുരേഷേട്ടനും ഞാനും തമ്മില്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ചിട്ടില്ല.  മൂന്ന് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ളൂ- മഹാത്മ, രജപുത്രന്‍, പിനനെ കന്യാകുമാരി എക്സ് പ്രസ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍. വാസ്തവത്തില്‍ ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത് ദിലീപേട്ടന്റെയും മമ്മൂക്കയുടെയും കൂടെയാണ്. സുരേഷ് ഗോപിയുമായി അങ്ങിനെ അടുത്ത ബന്ധമില്ല. അദ്ദേഹത്തിന്റെ നമ്പര്‍ കയ്യിലില്ല. എന്നിട്ടും ഇങ്ങിനെ ഒരാള്‍ രോഗിയായി കിടക്കുന്നു  എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ വിളിച്ച് എല്ലാം ചെയ്തു.  സുരേഷ് ഗോപി തന്നെയാണോ വിളിച്ചത് എന്ന് ഞാന്‍ ഡോക്ടറോട് ചോദിച്ചു. അതെ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാനുമായി യാതൊരു ബന്ധവുമില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. എന്നിട്ടും ഇദ്ദേഹത്തിന് എല്ലാ ഹെല്‍പും ചെയ്യണം എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരിക്കുന്നു. ഈ സുരേഷ് ഗോപി എന്തു മനുഷ്യനാണെന്ന് പിടികിട്ടുന്നില്ല.” – ഡ്രാക്കുള സുധീര്‍ പറയുന്നു.  

“പിന്നീട് അമ്മയുടെ യോഗത്തില്‍ വെച്ച് സുരേഷ് ഗോപിയെ കണ്ടു. അദ്ദേഹത്തെ കണ്ട് താങ്ക്സ് പറയാമെന്ന് വെച്ച് ചെന്നപ്പോള്‍  സുരേഷ് ഗോപി എന്നെ മൈന്‍ഡ് ചെയ്യാതെ പോയി. ഒരു താങ്ക്സ് പോലും പറയാന്‍ സമ്മതിക്കാതെ എന്റെ നേര്‍ക്ക് പോലും നോക്കാതെ ട്വിസ്റ്റ് ചെയ്ത് ട്വിസ്റ്റ് ചെയ്ത് അദ്ദേഹം പോയി. “- ഡ്രാക്കുള സുധീര്‍ പറ‍ഞ്ഞു.  

“അമ്മയുടെ മീറ്റിങ്ങില്‍ ഞാന്‍ സുരേഷ് ഗോപി ചെയ്ത കാര്യങ്ങളെല്ലാം പരസ്യമായി പറയാമെന്ന് കരുതിയതാണ്. എന്നാല്‍ അതിനിടയില്‍ സുരേഷ് ഗോപി ചെയ്ത സഹായങ്ങള്‍ പറഞ്ഞ് സ്ഫടികം ജോര്‍ജ്ജേട്ടന്‍  പൊട്ടിക്കരഞ്ഞപ്പോള്‍ പിന്നെ ഞാന്‍ അത് വേണ്ടെന്ന് വെച്ചു. ഒരാള്‍ പോലും സുരേഷ് ഗോപിയെക്കുറിച്ച് എതിരായി പറഞ്ഞുകേട്ടിട്ടില്ല. രാഷ്‌ട്രീയമായി എതിര്‍പ്പുണ്ടായിട്ടുകൂടി മമ്മൂട്ടി പോലും സുരേഷ് ഗോപിയുടെ നന്മയെക്കുറിച്ചല്ലാതെ പറഞ്ഞിട്ടില്ല. “- ഡ്രാക്കുള സുധീര്‍ അഭിപ്രായപ്പെട്ടു.  

Tags: സുരേഷ് ഗോപിജീവകാരുണ്യപ്രവര്‍ത്തനംനടന്‍ സുരേഷ് ഗോപിM.G SreekumarSudheerഡ്രാക്കുള സുധീര്‍സുധീര്‍ കരമനവിനയന്‍റെ ഡ്രാക്കുളഐഎസ്സ്ഫടികം ജോര്‍ജ്ജേട്ടന്‍malayalam cinemaactor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.