Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌നേഹത്തോടെ ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നതിന് ശേഷം അടിച്ചുകൊന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ചെന്നൈയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വേണുഗോപാലിന്റെയും പത്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി.ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.തുടര്‍ന്ന് യുവതി ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും, സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 03:18 pm IST
in India

തിരുപ്പതി: ഭാര്യയെ കൊന്ന് തടാകത്തില്‍ താഴ്‌ത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍.തിരുപ്പതി വെങ്കടാപുരം കോളനിയില്‍ താമസിക്കുന്ന  വേണുഗോപാലാണ് (30) പിടിയിലായത്.ഇയാളും ഭാര്യയും തമ്മില്‍ പിണക്കത്തിലായിരുന്നു. എന്നാല്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അടിച്ചു കൊല്ലുകയായിരുന്നു.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് കൊല നടന്നത്.ചെന്നൈയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വേണുഗോപാലിന്റെയും പത്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി.ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.തുടര്‍ന്ന് യുവതി ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും, സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.പോലീസ് ഇടപെടലില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായതിനാല്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചു.എന്നാല്‍ വീണ്ടും വേമുഗോപാല്‍ പീഡനം തുടര്‍ന്നു.സഹിക്കവയ്യാതെ പത്മ വീണ്ടും സ്വന്തം വീട്ടിലെത്തി.

ജനുവരി അഞ്ചിന് ഇയാള്‍ വീട്ടില്‍ വരുകയും മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിലെന്ന് നല്കിയ ഉറപ്പില്‍ പത്മ വീണ്ടും ഇയാളുടെ ഒപ്പം വീട്ടിലെത്തി.തുടര്‍ന്ന് ഇയാള്‍ പത്മയെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി അടുത്തുളള തടാകത്തില്‍ നിക്ഷേപിച്ചു.പിന്നീട് പത്മയുടെ ഫോണില്‍ നിന്ന് പത്മയുടെ മാതാപിതാക്കള്‍ക്ക് ഹൈദരാബാദിലേക്ക് പോകുന്നു എന്ന് മെസേജ് അയച്ചു.നിരന്തരം സന്ദേശങ്ങള്‍ അയക്കുന്ന മകളെ വിളിച്ചിട്ട് കിട്ടാതായതോടെ അവര്‍ പോലീസില്‍ പരാതി നല്‍കി.തിരുപ്പതിയിലും, ഹൈദരാബാദിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് വേണുഗോപാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.ഇയാള്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് വെങ്കടാപുരം തടാകത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എഎസ്പി മുരളി കൃഷ്ണ പറഞ്ഞു.പത്മയെ ബന്ധുക്കളുടെ സാന്നിദ്ധത്തിലാണ് അടിച്ചുകൊന്നത്.ഇതിനാല്‍ വേണുഗോപാലിന്റെ മാതാപിതാക്കളേയും ബന്ധുക്കളെയും പ്രതി ചേര്‍ക്കും.

Tags: കൊലപാതകംwifeആന്ധ്രാപ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.