Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുത്തബ് മിനാര്‍ നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളില്‍; 1872ലെ റിപ്പോര്‍ട്ട് പുറത്ത്; തെളിവുകള്‍ നിരത്തി ബ്രിട്ടീഷ് ഭരണകാലത്തെ രേഖകള്‍

എഎസ്‌ഐ സ്ഥാപക ഡയറക്ടര്‍ ജനറല്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72ല്‍ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2022, 10:14 am IST
in India

ന്യൂദല്‍ഹി: കുത്തബ് മിനാര്‍ നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലെന്ന് തെളിയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 1871-1872ലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രത്തിന് മുകളിലാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നതിന്റെ തെളിവുകളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. അമരേന്ദ്രനാഥ് പറഞ്ഞു.

എഎസ്‌ഐ സ്ഥാപക ഡയറക്ടര്‍ ജനറല്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72ല്‍ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മസ്ജിദിന്റെ അടിത്തറയ്‌ക്ക് വളരെ പഴക്കമുണ്ട്. നേരത്തെ ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അമരേന്ദ്രനാഥ് പറഞ്ഞു. അവശിഷ്ടങ്ങളുടെ മുകളിലാണ് പള്ളിയുടെ ഏറ്റവും ഉയര്‍ന്ന ഭാഗം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിലെ പുരാതന ഇരുമ്പ് തൂണ്‍ ഗരുഡസ്തംഭം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇത് അഞ്ചാം നൂറ്റാണ്ടിലേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ തൂണില്‍ ധാരാളം ലിഖിതങ്ങള്‍ ഉണ്ടാകുമെങ്കിലും ഗരുഡന്റെ ചിത്രം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.  

മസ്ജിദിന്റെ പുറം ഭിത്തികള്‍ക്കും അകം ഭിത്തികള്‍ക്കും ഹിന്ദു വാസ്തുവിദ്യയുമായി സാമ്യമുണ്ട്. വിഷ്ണുവിന്റെ വിവിധ അവതാരങ്ങള്‍ ചുറ്റുമുള്ള ചുവരുകളില്‍ കൊത്തിയിട്ടുണ്ട്. ഉപരിഘടനകളുടെ പുറത്തെ തെക്കേ കവാടം, അടിത്തറകള്‍ എന്നിവ ഹിന്ദുക്ഷേത്രത്തിന്റെ മതിലുമായി സാമ്യമുണ്ട്. തെക്കേ കവാടത്തിന്റെ ഖനനത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുത്തബ് മിനാര്‍ നില്‍ക്കുന്ന മെഹ്‌റൗളിയില്‍ നിന്ന് കല്ലില്‍ നിര്‍മിച്ച വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങള്‍ കണ്ടെത്തിയിരുന്നു. അവ ഒന്നാം നൂറ്റാണ്ടിലേതാണെന്നും ഈ വിഗ്രഹങ്ങള്‍ ഇപ്പോള്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഡോ. അമരേന്ദ്രനാഥ് പറഞ്ഞു.

കുത്തബ് മിനാര്‍ ഖുവ്വത്ത്-ഉല്‍-ഇസ്ലാം പള്ളിയുടെ ചുവരുകളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന് കുത്തബ് മിനാര്‍ മുഗള്‍ മസ്ജിദിന്റെ ഇമാം മൗലാന ഷേര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉള്ള സ്ഥലത്ത് നമസ്‌കരിക്കാന്‍ കഴിയില്ല. 20 വര്‍ഷം മുമ്പ് ഹിന്ദുസംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു, എന്നാല്‍ അന്നത്തെ ഭരണകൂടം തങ്ങള്‍ക്ക് അനുകൂലമായി വിധിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: റിപ്പോര്‍ട്ട്കുത്തബ്മീനാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.