Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന വിരുദ്ധ നിയമം കര്‍ണ്ണാടകയില്‍ യാഥാര്‍ത്ഥ്യമായി; ആദ്യം കുടുങ്ങിയത് ആയിരം ആദിവാസികളെ മതം മാറ്റിയ കേരളാദമ്പതികള്‍

കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 09:39 pm IST
in India

കുടക്: കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.  

ഇരുവരും മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 295 എ (മനുപൂര്‍പ്പം ദുരുദ്ദേശ്യത്തോടെ എതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അപമാനിച്ച് അവരുടെ മതവികാരം വ്രണപ്പെടുത്തുക) എന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൊടക് ജില്ലയിലെ കാപ്പി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരം ഹിന്ദുക്കളിലധികം പേരെയാണ് അനധികൃതമായി ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.  

മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം വന്നെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ ഒരു പക്ഷെ മതപരിവര്‍ത്തനം തടയാനുള്ള നിയമപ്രകാരവും കേസെടുത്തേക്കും. മെയ് 17 ചൊവ്വാഴ്ചയാണ് മതപരിവര്‍ത്തനം തടയുന്ന കര്‍ണ്ണാടക റൈറ്റ്സ് ടു ഫ്രീഡം ഓഫ് റിലിജ്യന്‍ ഓര്‍ഡിനന്‍സിന് കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് സമ്മതം നല്‍കിയത്. ഈ ഓര്‍ഡിനന്‍സ് എല്ലാ സാഹചര്യങ്ങളിലുമുള്ള മതപരിവര്‍ത്തനം തടയുന്നു. മതപരിവര്‍ത്തനക്കുറ്റങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് നല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായത്തില്‍നിന്നുള്ള വ്യക്തികളെയും മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കും. 50,000 രൂപ പിഴയും നല്‍കും.  

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഈ ദമ്പതികളെ പിടികൂടിയത്. കര്‍ണ്ണാടകയിലെ കൊടക് ജീല്ലയില്‍ മഞ്ചല്ലി ഗ്രാമത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ചിലരെ മതം മാറ്റാന്‍ എത്തിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. ഉടനെ പൊലീസ് എത്തി അവരെ അറസ്റ്റ് ചെയ്തു.  

പണിയരാവര മുത എന്ന ആദിവാസിയെയും അയാളുടെ കുടുംബത്തെയും ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ആദിവാസി മുതയും ഭാര്യയും പാസ്റ്ററും ഭാര്യയും തങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി കാണിച്ച് പരാതി എഴുതി നല്‍കി. നേരത്തെ ഇവരുടെ മരുമകനെയും മരുമകളെയും ഇതേ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയതായും മുത്തു പറയുന്നു.  

തങ്ങള്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചയുടന്‍ മുത്തയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനായ സാജന്‍ ഗണപതി ടെലഗ്രാഫ് പത്രത്തോട് പറയുന്നു. “ദമ്പതികള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായി എത്തി. അവര്‍ നേരത്തെ മതപരിവര്‍ത്തനം നടത്തിയവരുടെ ലിസ്റ്റും കിട്ടിയിരുന്നു. അത് ഞങ്ങള്‍ പൊലീസിനെ ഏല്‍പിച്ചു”- സാജന്‍ ഗണപതി പറയുന്നു.  

Tags: ലോമതപരിവര്‍ത്തനനിരോധന നിയമംarrestമതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍പോലീസ്കൊടക് ജില്ലകര്‍ണ്ണാടകIÀ-®m-SI s]m-eokvബജറംഗ് ദള്‍conversionമതപരിവര്‍ത്തനംForced Conversionpastorഓര്‍ഡിനന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Ernakulam

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.