Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍കുട്ടിയെ അധിക്ഷേപിച്ച സമസ്ത നേതാവിനെ വിമര്‍ശിച്ച ഫാത്തിമ തെഹ്ളിയയ്‌ക്ക് സമസ്ത അനുയായികളുടെ തെറിയഭിഷേകം

പെണ്‍കുട്ടി സ്റ്റേജില്‍ വന്ന് അവാര്‍ഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച ഫാത്തിമ തെഹ്ളിയയ്‌ക്ക് ഫേസ്ബുക്കില്‍ തെറിയഭിഷേകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 08:16 pm IST
in Kerala

തിരുവനന്തപുരം: പെണ്‍കുട്ടി സ്റ്റേജില്‍ വന്ന് അവാര്‍ഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ്ഫാ ത്തിമ തെഹ്ളിയയ്‌ക്ക് ഫേസ്ബുക്കില്‍ തെറിയഭിഷേകം.  

മനോരമ ടിവി നടത്തിയ ചര്‍ച്ചയില്‍ നിരീക്ഷകനായി പങ്കെടുത്ത നസറുദ്ദീന്‍ ചേന്നമംഗലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “വ്യക്തിപരമായ എം.ടി. അബ്ദുള്ള മുസ്ല്യാരുടെ പേര് പരാമര്‍ശിക്കാതെയാണ് ഫാത്തിമ തെഹ്ളിയ ഈ സംഭവത്തെ വിമര്‍ശിച്ചത്. പ്രതിഭയുള്ള കുട്ടികളെ മാറ്റിനിര്‍ത്തുന്നത് അവരെ മതവിരോധിക്കളാക്കും എന്ന രീതിയിലാണ് ഫാത്തിമ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചത്. ഫാത്തിമ തെഹ്ളിയയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ 2000ല്‍ അധികം കമന്‍റുകള്‍ ( ഇപ്പോള്‍  കമന്‍റുകള്‍ 4500ല്‍ പരം ആയിട്ടുണ്ട്.) ഉണ്ട്. ഇതില്‍ അധികവും അവരെ ശക്തമായി വിമര്‍ശിക്കുന്ന പോസ്റ്റുകളാണ്. ഇക്കാര്യം അതില്‍ പലതും വളരെ മോശമായ പദപ്രയോഗങ്ങളിലൂടെ അവരെ അധിക്ഷേപിക്കുന്ന കമന്‍റുകളാണ്. അവരെ പിന്തുണയ്‌ക്കുന്ന കമന്‍റുകള്‍ വളരെ കുറവാണ്. “- നസറുദ്ദീന്‍ ചേന്നമംഗലം പറയുന്നു.  സ്വന്തം മതത്തിനകത്ത് നിന്നുള്ളവരും സമസ്ത അനുയായികളുമാണ് കൂടുതല്‍ ചീത്ത വിളിച്ചിരിക്കുന്നത്. 

ഫാത്തിക തെഹ്ളിയയുടെ ഫേസ്ബുക്ക് കമന്‍റ്  വായിക്കാം:

“കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.“

“ഇസ്ലാമിക നിയമം ഇതാണ്. സമസ്തയുടെ നിയമം ഇതാണ്. ഇതാണ് ഇസ്ലാം മതത്തിന്റെ വീക്ഷണം എന്നാണ്. സമസ്ത പറയുന്നത്. ഇസ്ലാം ശാക്തീകരണം ഇത്രയും നടന്ന ഒരു ജില്ലയില്‍ (മലപ്പുറം) സ്ത്രികള്‍ക്കെതിരെ ഇത്രയും വലിയ നീതി നിഷേധം നടക്കുന്നത് അനീതിയാണ്.” -.നസറുദ്ദീന്‍ ചേന്നമംഗലം പറഞ്ഞു.  

ഇസ്ലാമിനുള്ളില്‍ ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് ഇടമില്ല എന്നതാണ് ഹരിത ഉള്‍പ്പെടെയുള്ള സംഘടനയുടെ അനുഭവം വ്യക്തമാക്കുന്നതെന്ന് ഇടതുനിരീക്ഷകന്‍ ബി.എന്‍. ഹസ്കര്‍ പറഞ്ഞു. 

Tags: attackഫെയ്സ്ബുക്ക്സമസ്തഎംഎസ്എഫ്ഫാത്തിമ തെഹ്ലിയഅബ്ദുള്ള മുസ്ലിയാര്‍ഇ കെ സമസ്ത നേതാവ്മുസ്ലിം പൗരോഹിത്യംമുസ്ലിം പണ്ഡിതന്‍നസറുദ്ദീന്‍ ചേന്നമംഗലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.