Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂരം ഡ്യൂട്ടിക്ക് അവധിയില്ല അലവന്‍സും; പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം, ജോലിക്കെത്താനുള്ള നിര്‍ദ്ദേശം അംഗീകരിക്കാതെ പോലീസുകാര്‍

4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്.

Janmabhumi Online by Janmabhumi Online
May 13, 2022, 03:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുപ്പത് മണിക്കൂറിലേറെ ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് അധിക ഡ്യൂട്ടിഭാരം നിര്‍ദ്ദേശിച്ച് മേലുദ്യോഗസ്ഥര്‍. പൂര ദിവസവും പകല്‍പ്പൂര ദിവസവും അധിക ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ഇന്നലെ ഉച്ചയ്‌ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ ചിലര്‍ ഈ നിര്‍ദ്ദേശത്തിന് പിന്നിലുള്ള ആശങ്ക മേലുദ്യോഗസ്ഥരെ അറിയിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ഇന്നലെ മൂന്ന് മണിക്ക് വീണ്ടും ഡ്യൂട്ടിക്ക് ഹാജരാകാന്‍ അനൗദ്യോഗികമായി നിര്‍ദേശമുണ്ടായിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഡ്യൂട്ടിക്ക് ഹാജരാകാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയാണ് ഉണ്ടായതെന്ന് പോലീസ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.  

4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്.  കുടമാറ്റ സമയത്തും തെക്കോട്ടിറക്കത്തിനും ഉണ്ടായ തിരക്കില്‍പെട്ട് ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. ഇതിനുപിന്നാലെയാണ് അധികഡ്യൂട്ടി നിര്‍ദ്ദേശം എത്തിയത്.  

പകല്‍പ്പൂരം കഴിഞ്ഞ് മടങ്ങാനിരുന്നപോലീസുകാര്‍ക്ക് വൈകിട്ട് ഏഴിന് വെടിക്കെട്ട് നടക്കുമെന്ന അറിയിപ്പ് കിട്ടിയതോടെ മടങ്ങാനാകാതെയായി. പൂരം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാനിരുന്ന മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇങ്ങനെ പ്രതിസന്ധിയിലായത്. ഇതിനുപിന്നാലെയാണ് ഇവരോട് ഇന്നലെ നിര്‍ബന്ധമായും ഡ്യൂട്ടിക്കെത്തണമെന്ന പുതിയ നിര്‍ദ്ദേശം.  

തുടര്‍ച്ചയായ ജോലിഭാരം പോലീസുകാരുടെ മനോനിലയെ ബാധിച്ചെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാര്‍ പൂരം കാണാന്‍ എത്തിയവരോടും ദേവസ്വം ഭാരവാഹികളോടും മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവന്നതിലെ  അമര്‍ഷവും മേലുദ്യോഗസ്ഥരോടുള്ള ദേഷ്യവുമാണ് പോലീസുകാര്‍ സാധാരണ ജനങ്ങള്‍ക്കുനേരെ പ്രകടിപ്പിച്ചതെന്നാണ്   വ്യക്തമാകുന്നത്.  

ഇലഞ്ഞിത്തറ മേളത്തിന് ശേഷമുള്ള തെക്കോട്ടിറക്കത്തിന് പിന്നാലെ എത്തിയ ദേവസ്വം ഭാരവാഹികളെ പോലീസ് പിടിച്ചുതള്ളിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന്  പോലീസ് ലാത്തിവീശിയതും പ്രതിഷേധത്തിനിടയാക്കി.

Tags: Thrissurകേരള പോലീസ്Pooramആനുകൂല്യങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies