Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം പകപോക്കല്‍; 70 ക്വിന്റല്‍ നെല്ല് നശിക്കുന്നു, കര്‍ഷകന്‍ ആത്മഹത്യാ മുനമ്പില്‍, നെല്ല് ചുമന്നെടുക്കാന്‍ കെഎസ്‌കെടിയു തയ്യാറാകുന്നില്ല

രാമരാജപുരം കായലില്‍ 2.37 ഏക്കറില്‍ വിളവെടുത്ത ഏതാണ്ട് 70 ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കൂട്ടിയിട്ടിട്ടുള്ളത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് സന്തോഷിന്റെ മാത്രം നെല്ല് ചുമന്നെടുക്കാന്‍ കെഎസ്‌കെടിയു തയ്യാറാകുന്നില്ല.

Janmabhumi Online by Janmabhumi Online
Apr 22, 2022, 10:05 am IST
in Kerala
രാമരാജപുരം കായല്‍ നിലത്ത് കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

രാമരാജപുരം കായല്‍ നിലത്ത് കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: വിളനാശത്തിലും കടക്കെണിയിലുംപെട്ട് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ കുട്ടനാട്ടില്‍ സിപിഎം കര്‍ഷകത്തൊഴിലാളി സംഘടനയുടെ പിടിവാശിയില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യാ മുനമ്പില്‍. പാടത്ത് കൊയ്ത് കൂട്ടിയിട്ട നെല്ലെടുക്കാന്‍ അഞ്ചു ദിവസമായിട്ടും സിപിഎമ്മിന്റെ കര്‍ഷത്തൊഴിലാളി സംഘടനയായ കെഎസ്‌കെടിയു തയ്യാറാകുന്നില്ല. വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെല്ല് നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകന്‍.

കാവാലം വ്യാസപുരം വീട്ടില്‍ സന്തോഷാണ് കെഎസ്‌കെടിയുവിന്റെ പകപോക്കലിനിരയായത്. രാമരാജപുരം കായലില്‍ 2.37 ഏക്കറില്‍ വിളവെടുത്ത ഏതാണ്ട് 70 ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കൂട്ടിയിട്ടിട്ടുള്ളത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് സന്തോഷിന്റെ മാത്രം നെല്ല് ചുമന്നെടുക്കാന്‍ കെഎസ്‌കെടിയു തയ്യാറാകുന്നില്ല. ഈ പ്രദേശങ്ങളില്‍ നെല്ല് ചുമട് സിപിഎമ്മിന്റെ കുത്തകയായതിനാല്‍ മറ്റു കര്‍ഷകത്തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹത്തെ സഹായിക്കാനും സാധിക്കുന്നില്ല.

ജില്ലാ കളക്ടര്‍, കൃഷി ഓഫീസര്‍, പാഡി ഓഫീസര്‍, ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ക്ക് സന്തോഷ് പരാതി നല്‍കിയെങ്കിലും സിപിഎമ്മിനെ ധിക്കരിച്ച് നടപടിയെടുക്കാന്‍ അവര്‍ക്കും ധൈര്യമില്ല. പാടശേഖരത്തിന് സമീപം എട്ടു മീറ്റര്‍ വീതിയില്‍ നിലംനികത്തി റോഡ് നിര്‍മ്മിക്കാന്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമിച്ചിരുന്നു. സന്തോഷിന്റെ നിലത്തിലൂടെയായായിരുന്നു ഇത്. ഭൂമി വിട്ടുകൊടുത്താല്‍ ഒരേക്കറോളം നിലം നഷ്ടമാകും. തന്റെ ജീവിത മാര്‍ഗമായതിനാല്‍ ഇത്രയും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് സന്തോഷ് അറിയിച്ചു. ഇതാണ് സിപിഎം പ്രകോപനത്തിന് കാരണം.  

നെല്ല് ചുമക്കാന്‍ തയ്യാറാകാതെ സമ്മര്‍ദ്ദം ചെലുത്തി സന്തോഷിനെ വരുതിയിലാക്കുകയാണ് സിപിഎം ലക്ഷ്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, വേനല്‍മഴ, വെള്ളപ്പൊക്കം തുടങ്ങി നിരവധി പ്രതിസന്ധികള്‍ അതിജീവിക്കുന്ന കര്‍ഷകര്‍ സിപിഎം ഹുങ്കിന് മുന്നില്‍ വീണുപോകുന്നു. 

Tags: farmerpaddy fieldകുട്ടനാട്KSKTUcpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies