Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ ശാസ്ത്രനിരീക്ഷകന്‍ അന്തര്യാമി

പാശ്ചാത്യശാസ്ത്രങ്ങള്‍ക്ക് അങ്ങനെ ഒരു സങ്കല്പം തന്നെയില്ല, ഗുരുത്വമില്ല. അവര്‍ക്ക് അറിവാളനായ വിഷയി വിഷയംതന്നെ. വിഷയത്തെയും വിഷയിയെയും (ജഡചൈതന്യങ്ങളെ) വേര്‍തിരിച്ചുകാണുന്ന വിവേകം എന്തെന്ന് പാശ്ചാത്യര്‍ ചിന്തിച്ചിട്ടുപോലുമില്ല.

ടി.എം. ജയരാമന്‍ by ടി.എം. ജയരാമന്‍
Apr 21, 2022, 06:00 am IST
in Samskriti

പാശ്ചാത്യ ശാസ്ത്രങ്ങള്‍ നിരീക്ഷകന്‍ എന്ന വ്യക്തിയെ പരിഗണിക്കാതിരിക്കാന്‍ മാത്രമല്ല, ഇല്ലാതാക്കാന്‍ കൂടി ശ്രമിക്കുന്നു. വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ എല്ലാം’വസ്തുനിഷ്ഠം’ ആയി എന്നാണ് അവരുടെ അന്ധവിശ്വാസം. കാണുന്ന വ്യക്തിയും കാണപ്പെടുന്ന ദൃശ്യവും പരസ്പരം ബാധിച്ചുപോകുമ്പോഴാണ്(ൗെയഹമശേീി) ശരിയും ശ്രേഷ്ഠവുമായ വസ്തുനിഷ്ഠതയിലെത്തുന്നത്. അല്ലാതെ വധം കൊണ്ടല്ല. വധശ്രമങ്ങളെയാണ് ആധുനികശാസ്ത്രജ്ഞന്‍ ‘ശാസ്ത്രീയം’ എന്നും ‘ശാസ്ത്രീയത’ എന്നും വിശേഷിപ്പിക്കുന്നത്.

മാറ്റിനിര്‍ത്തിയാല്‍ വ്യക്തി ഇല്ലാതാവില്ല. പകരം, പദ്ധതികള്‍ ആശയപരമായും ഗണിതപരമായും അതിസങ്കീര്‍ണ്ണതകളിലേക്കു നീങ്ങും. മുന്നോട്ടുള്ള വഴി അജ്ഞേയവാദം മാത്രം. അവിടെയാണ് ഇന്ന് ആധുനികശാസ്ത്രം എത്തിനില്‍ക്കുന്നത്.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ കരണങ്ങളെ ജഡവസ്തുക്കളായി കാണുന്നു. സങ്കീര്‍ണ്ണഗണിതമുപയോഗിച്ച് ആപേക്ഷികങ്ങളെ നിരപേക്ഷമായി അവതരിപ്പിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു (ഞലഹമശേ്ശ്യേ ഠവലീൃ്യ). ‘നിരീക്ഷകന്‍’ വ്യാകരണനിയമം പാലിക്കാനുള്ള ഒരു വാക്കു മാത്രമാണത്രെ! വാചകങ്ങള്‍ക്ക് ‘ആഖ്യ’ വേണമല്ലോ. കര്‍മ്മണിപ്രയോഗമാണെങ്കില്‍ അയാളെ രംഗത്തു കൊണ്ടുവരികയും കൂടി വേണ്ട. കണ്ണടച്ചിരുട്ടാക്കിയാല്‍ വ്യക്തി ഇല്ലാതാവുമോ? അളവുകളിലെ അനിശ്ചിതത്വം (ൗിരലൃമേശി്യേ) ഇല്ലാതാവുമോ?

ആധുനികശാസ്ത്രത്തിലെ അനിശ്ചിതത്വം മനുഷ്യന്റെ കരണങ്ങളെ ജഡ ഉപകരണങ്ങളായി കാണുമ്പോഴാണ്. ചൈതന്യം അറിയുന്ന പ്രകൃതിയില്‍ അനിശ്ചിതത്വമില്ല. അന്തര്യാമി കാണുന്ന പ്രകൃതിയില്‍ അനിശ്ചിതത്വമില്ല. സംഭവിച്ചാല്‍ സംഭവിച്ചതുതന്നെ. ജഡവസ്തുക്കള്‍ കൊണ്ട് അളക്കുന്ന പരീക്ഷണശാല(പരിസ്ഥിതി)യിലാണ് അനിശ്ചിതത്വം. ശാസ്ത്രജ്ഞര്‍ തെറ്റായി പ്രകൃതിയിലാരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ശാസ്ത്രജ്ഞന്‍ ചെയ്യേണ്ടത് അഹങ്കാരവും ശരീരാഭിമാനവും കളഞ്ഞ് ഈശ്വരപദത്തിലേക്കുയര്‍ന്ന് പരിസ്ഥിതിയെ പ്രകൃതിയാക്കുകയാണ്. പകരം, പരീക്ഷണശാലയുടെ (പരിസ്ഥിതിയുടെ) ഗണിതം അതിസങ്കീര്‍ണ്ണമാക്കിയാല്‍ ആര്‍ക്കെന്തു ചേതം? അജ്ഞേയമെങ്കില്‍ അത്രയും സൗകര്യം!

ആധുനികശാസ്ത്രവീക്ഷണം അനുസരിച്ചുപോലും പ്രാണിമസ്തിഷ്‌കവും അതിന്റെ പരിസ്ഥിതിയും രണ്ടാണ്. രണ്ടും ലയിച്ചുചേര്‍ന്നാലെ നമ്മുടെ പ്രകൃതിസങ്കല്പത്തിലെത്തുകയുള്ളു. സാമാന്യ യുക്തികൊണ്ട് ആലോചിച്ചാല്‍ മാത്രം മതി. പ്രകൃതിയെ നിരീക്ഷിക്കുന്ന ‘ഈക്ഷ’കന്‍ പാശ്ചാത്യശാസ്ത്രജ്ഞന് ചതുര്‍ത്ഥി ആയതുകൊണ്ടാണ് ഇവിടെ യുക്തി വഴിതെറ്റുന്നത്. ബലമല്ല ചൈതന്യം. അറിവാണു ചൈതന്യം. ശരീരാഭിമാനവും അഹങ്കാരവും കളഞ്ഞാല്‍ മനുഷ്യന് ഈശ്വരനാകാമെന്ന് അവര്‍ക്ക് ഇനിയും ബോധ്യമായിട്ടില്ല. നിരീക്ഷകന്‍ കേന്ദ്രവര്‍ത്തിയായി അന്തര്യാമിയായി എല്ലായ്‌പ്പോഴും കൂടെ നില്‍ക്കുന്നു. ആരും പറഞ്ഞുതരികയോ, ചിന്തിപ്പിക്കുകയോ, ചിന്തിക്കുകയോ കൂടി വേണ്ട. സ്വാനുഭവമുണ്ട്. മറ്റു ധാരണകള്‍ നീക്കി(നീങ്ങി)യാല്‍ മതി. ഭാരതീയശാസ്ത്രങ്ങള്‍ അടിസ്ഥാനപ്രമാണമായി അംഗീകരിച്ചിരിക്കുന്നത് പ്രസ്തുത സംശുദ്ധ നേരനുഭവത്തെത്തന്നെ. ഗണിതസങ്കീര്‍ണ്ണതകള്‍ ഒഴിഞ്ഞുപോയി അതീവ ലളിതമായിത്തീരും. ഈശ്വര(ആത്മ)സങ്കല്പം യുക്തിചിന്തയ്‌ക്ക് ആധാരമായാണ് നില്‍ക്കേണ്ടത്. നിര്‍ദ്ധരിക്കപ്പെടേണ്ടതല്ല. അഹങ്കാരമല്ല, സമര്‍പ്പണമാണ് ഭാരതീയശാസ്ത്രങ്ങളുടെ മുഖമുദ്ര.

ഭാരതീയശാസ്ത്രങ്ങളില്‍ ആചാര്യന് അതിപ്രധാന സ്ഥാനമുണ്ട്. ഉപാസനകൊണ്ട് പൂര്‍ണമായും ചിത്തശുദ്ധി കൈവരിച്ച് അഹങ്കാരം വെടിഞ്ഞ ആചാര്യന്‍ ഈശ്വരസമന്‍ തന്നെ.  

പാശ്ചാത്യശാസ്ത്രങ്ങള്‍ക്ക് അങ്ങനെ ഒരു സങ്കല്പം തന്നെയില്ല, ഗുരുത്വമില്ല. അവര്‍ക്ക് അറിവാളനായ വിഷയി വിഷയംതന്നെ. വിഷയത്തെയും വിഷയിയെയും (ജഡചൈതന്യങ്ങളെ) വേര്‍തിരിച്ചുകാണുന്ന വിവേകം എന്തെന്ന് പാശ്ചാത്യര്‍ ചിന്തിച്ചിട്ടുപോലുമില്ല.

ഒരു നാണയത്തിന് രണ്ടുവശങ്ങളുണ്ട്. എന്നാല്‍ നാണയം ഒന്നേയുള്ളു. രണ്ടുവശങ്ങളും കൂടി പുറത്തുനിന്ന് ഒരുമിച്ചുകാണാനും കഴിയില്ല. ഒരു വശം കാണുമ്പോള്‍ മറുവശം മറഞ്ഞുനില്‍ക്കും. അതുകാണുമ്പോള്‍ ഇതു മറഞ്ഞുനില്‍ക്കും. അപ്പോഴും വശങ്ങള്‍ രണ്ടുതന്നെ. എന്നാല്‍, വിവര്‍ത്തത്തില്‍ ‘ഞാന്‍’ എന്നും ‘എന്റെ’ എന്നും മാറിമാറി ധരിച്ച് കൂട്ടിക്കലര്‍ത്തിയാല്‍ ഒരു രൂപയെ രണ്ടുരൂപയായി വകവെച്ച് ദുഃഖിക്കേണ്ടിവരും. ഇതാണ് സംസാരദുഃഖം. നാണയം ഒന്നെന്നറിയുന്നതിനു പകരം വശങ്ങള്‍ ഒന്നെന്നു തെറ്റിദ്ധരിക്കുന്നു! വശങ്ങള്‍ ഈശ്വരനും പ്രകൃതിയും. വേര്‍തിരിച്ചു നിര്‍ത്തി വിവേകം പാലിക്കുകതന്നെ വേണം.

കേന്ദ്രത്തില്‍ നിന്നും കാണുമ്പോള്‍ വശങ്ങളെയില്ല. അന്തര്യാമിക്കു ദുഃഖമില്ല. യോഗിക്കും ദുഃഖമില്ല. വിവേകം പാലിക്കുന്ന സാംഖ്യനും ദുഃഖമില്ല. മാറിമാറിവരുന്ന വിവര്‍ത്തങ്ങള്‍ ബാധിച്ചില്ലാതായി ഭ്രമം നീങ്ങി ഒന്നാകുമ്പോള്‍ സുഖദുഃഖങ്ങള്‍ നിരര്‍ത്ഥകങ്ങളായിത്തീരുന്നു.

സിദ്ധികളോട് ഭാരതീയര്‍ പൊതുവെ വിമുഖരാണല്ലോ. അതുകൊണ്ടാണല്ലോ വിദേശാധിപത്യത്തില്‍ നമ്മുടെ അമൂല്യപൈതൃകമായ പ്രകൃതിദര്‍ശനം നഷ്ടപ്രായമായത്. അന്നം ബ്രഹ്മമെന്ന് വേദം ആവര്‍ത്തിച്ചുപറയുന്നുണ്ട്. മാംസപേശിയും ബ്രഹ്മമെന്ന് ഓര്‍ത്തുവെച്ചാല്‍ മതി. കാഴ്ചപ്പാടുകളിലൂടെ കാണുന്നതും വേഷം കെട്ടിയ ബ്രഹ്മം തന്നെ. ചര്‍ച്ചകളില്‍ വേര്‍തിരിച്ചുകാണേണ്ട പരിസ്ഥിതിയും പ്രകൃതിയും സ്വാനുഭവത്തില്‍ ഒന്നിച്ചുനില്‍ക്കുകതന്നെ ചെയ്യും.

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു-

ജ്ഞാനദ്വയങ്ങള്‍ പലതുണ്ടാവതിന്നു ബത

മോഹം നിമിത്തമതു പോകുംപ്രകാരമിഹ

ചേതസ്സിലാക ഹരി നാരായണായ നമഃ

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രമുള്‍പ്പെടെ മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.